Monday, July 16, 2012

““മധു പുരാണം ഭാഗം എട്ട്”



ഒരു ദിവസം പറഞ്ഞു “.എനിക്ക് പുതിയ ഒരു കമ്പനിയില്‍ എംഡി യായി ജോലികിട്ടിയിരിക്കു
ന്നു.അവിടെ ക്വാട്ടേഴ്സുണ്ട് .നമ്മള്‍അങ്ങോട്ടുമാറുന്നു .താഴെഫാക്റ്ററി…മുകളില്‍താമസം….അപ്പോള്‍
പിന്നെ…..വരാന്‍താമസിച്ചു…പോകാന്‍താമസിച്ചു…ഒറ്റയ്ക്ക് ഇരുന്നിട്ട് പേടിയായി….ഇതൊന്നും വേണ്ടല്ലോ” അതിനുംഅവള്‍
പിന്നെയവര്‍ക്വാര്‍ട്ടേഴ്സിലേക്ക്മാറി.താഴെഅനീഷിന്‍റെ ഒഫീസ്മുറിയില്‍ നിന്നുംഅയാളുടെ വേറി
ട്ടുള്ള  ഉച്ചത്തിലുള്ളചിരികെള്‍ക്കാം……ശബ്ദംകേള്‍ക്കാം  കാറുകള്‍വരുന്നതുംപോകുന്നതുംകാണാം.
വൈകുന്നതുവരെഒഫീസിലിരുന്നു മുഷിഞ്ഞു എന്നുപറഞ്ഞാണ്പിന്നത്തെപോക്ക്.ഏതെങ്കിലുമൊരു
കാറില്‍ അസമയങ്ങളില്‍കൊണ്ടുവ്ന്നിറക്കും.മിയ്ക്കവാറുംആരെങ്കിലുംതാങ്ങിമുകളില്‍ കൊണ്ടുവന്നെത്തിക്കും.
ഒരുദിവസം കാളിംഗ്ബെല്ലിന്‍റെശബ്ദംകേട്ട്അവള്‍വാതില്‍തുറക്കുമ്പോള്‍ ഒരു ഭാരമുള്ളതൂണ്താങ്ങി
നിര്‍ത്തുന്നതുപോലെ അനീഷിനെ ഒരു നിത്യസന്ദര്‍ശകന്‍തന്‍റെ തോളിലേക്കു ചാരിനിര്‍ത്തിയിരി…
യ്ക്കുന്നു.അയാള്‍ പറഞ്ഞു”ഒന്നുസഹായിക്ക്പെങ്ങളേ” ….അനീഷിനെസ്വീകരണമുറിയിലെ സെറ്റിയില്‍തന്നെ കിടത്തി .കിടത്താന്‍സഹായിക്കുഅടമ്പോള്‍ അബദ്ധത്താലെന്നപോലെഅയാളുടെ കൈ അവളുടെ കൈയില്‍തൊട്ടു.പിന്നെ അയാള്‍അവളുടെകൈകളില്‍ കടന്നുപിടിച്ചു.അവള്‍കുത
റിയോടിപുറത്തേക്ക്….പുറത്തെവാരാന്തയിലൂടെ…പുറകേഅവനും”…..എന്താ ….എന്താ….അവിടെ……നീ
എവിടേയ്ക്കാഓടുന്നത്….?.”അയലത്തുകാരി അവരുടെ ഫ്ലാറ്റിന്‍റെ വരാന്തയിലിറങ്ങിനിന്നുകാര്യം
എന്താണെന്നന്വേഷിക്കുന്നതിനിടയില്‍അവരുടെഭര്‍ത്താവ്‌ പൊലീസിനെവിളിച്ചു…നിമിഷങ്ങള്‍ക്കകം
മുറ്റത്തുപൊലീസ്ജീപ്പുവന്നുമുറ്റത്ത്.അവര്‍ സുഹൃത്തുക്കളെപ്പോലെ ജീപ്പില്‍കയറിപ്പോയി.
അനീഷ്ഇതൊന്നുംഅറിയാതെ മയങ്ങിക്കിടന്നു;അവള്‍ക്ക്ഗര്‍ഭലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയി യിരുന്നു..തല തിരിച്ചില്‍….ഓര്‍ക്കാനം …ചര്‍ദി…ചില മണങ്ങള്‍ കേല്ക്കുമ്പോ മനംപിരട്ടല്‍
അങ്ങിനെ….അങ്ങിനേ.അടുത്ത ഫ്ലാറ്റിലെ ചേച്ചി അവരുടെ .വരാന്തയില്‍ഇറങ്ങി…നിന്ന് ചോദിച്ചു
“എന്താ നിനക്കുനല്ലസുഖമില്ലേ?…..” അവളൊന്നുംമിണ്ടിയില്ല……തല താഴ്ത്തിനിന്നു.അവര്‍ക്ക് മനസ്സിലായി..അവളുടെയസുഖംഎന്താണെന്ന്.അവര്‍ പറഞ്ഞു “അനീഷിനോടുപറയൂ….കുറച്ചു
ദിവസത്തേക്ക്വീ ട്ടില്‍ കൊണ്ടക്കാന്‍…ഞാനുംഒരുപെണ്ണല്ലേ…അതുകൊണ്ടുപറയുന്നതാ.”
“പറയാത്തതാമസം “എന്നുമനസ്സില്‍പറഞ്ഞതല്ലാതെ അവളൊന്നുംമിണ്ടിയില്ല.
‘’’’’’’’

Wednesday, July 11, 2012

“മധു പുരാണം ഏഴാംഭാഗം



വിസിറ്റുകള്‍ ഏട്ടന്‍റെഅവിടെയുംചെറിയമ്മയുടെഅവിടെയുമാക്കി ചുരുക്കിഎന്നിട്ട്തിരക്കിട്ട് ..ഓ ഫീസിലെത്തണമെന്നുപറഞ്ഞു  പുറപ്പെട്ടു.വഴിയില്‍ ഒരു ഹോട്ടലില്‍ നിന്നുതന്നെഭക്ഷണവുംകഴി
ച്ചു.ഹോട്ടല്‍ മാനേജരുംസപ്ലയര്‍മാരുംഎല്ലാംഅനീഷിനു ചിരപരിചിതര്‍.അവിടെല്ലാംഅനീഷിനു സ
ര്‍വസ്വാ തന്ത്രിയം.ഭക്ഷണംകഴിഞ്ഞുവീട്ടിലെത്തിയതും അനീഷുവീണ്ടും പുരത്തേക്കുപോയി
“ദാ….വരുന്നു…”എന്നുപറഞ്ഞാണ്പോയതെങ്കിലും…..വരുന്നത് ഒരു സമയത്താകുമെന്ന്ഇത്രയുംനാള
ത്തെപരിചയംകൊണ്ടാവ്ള്‍ക്ക്അറിയാം.അവള്‍ കതകടച്ചുകിടന്നു.അങ്ങിനെകിടന്നെന്നാലുംവീട്ടി
ലൊറ്റയ്ക്കായതുകാരണവും അനീഷിന്‍റെവരുമ്പോഴത്തെ അവസ്ഥഓര്‍ത്തിട്ടുള്ള റ്റെന്‍ഷന്‍കാരണവും ഉറങ്ങാന്‍കഴിഞ്ഞില്ല.
പാതിരാകഴിഞ്ഞപ്പോള്‍ യാത്രാക്ഷീണംകൊണ്ടാവാംഅവള്‍ ഒന്ന് മയങ്ങിപ്പോയി.കാളിംഗ് ബെല്ലിന്‍റെ ശബ്ദംകേട്ട്അവള്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ മുറ്റത്ത്ഒരു ആളനക്കം .പതിഞ്ഞശബ്ദത്തിലുള്ള
ഒന്നുരണ്ടു വാക്കുസംസാരവും.ജനാലയിലൂടെനോക്കുമ്പോള്‍ വാതില്‍ക്കല്‍ അനീഷിനെതാങ്ങിനിര്‍
ത്തികൊണ്ടൊരാള്‍….”ചേച്ചി….കതകു തുറക്ക്….ചേട്ടനെ…അങ്ങകത്തുകയറ്റിവിട്ടിട്ടു ഞാന്‍ പോകാമെന്നുകരുതിയാ.”.അവള്‍ കതകുതുറന്നുകൊടുത്തു.അയാള്‍ അനീഷിനെ സ്വീകരണ മുറിയി
ലെ സെറ്റിയില്‍ കിടത്തി……കാലുകള്‍ ടീപ്പോയിയിലേക്കുയര്‍ത്തി വച്ചിട്ടുപോയി.അവള്‍ വെളുക്കു
വോളം ഇരുന്നു കരഞ്ഞു.പിന്നെഎണിച്ചുകുളിച്ചു…വീട്ടിലെകാര്യങ്ങള്‍നോക്കി.. അവള്‍ വിചാരിച്ചു”എന്‍റെ തലവിധിഇതായിരിക്കും.ഇനിപറഞ്ഞിട്ടുംകരഞ്ഞിട്ടുംഎന്തുകിട്ടാനാ….എന്തെ
ങ്കിലുമാവട്ടെ.”…ഒരുച്ചയായപ്പോള്‍ സുമിഅയാളെ ഉണര്‍ത്താന്‍നോക്കി…..എവിടെ…അയാള്‍കാലുകള്‍
ആട്ടിയാട്ടി….മൂളി..മൂളികിടന്നതല്ലാതെ ഉണര്‍ന്നില്ല.തലേദിവസം എവിടെയായിരുന്നുവെന്നോ..എന്തു
ചെയ്തുവെന്നോ..അവള്‍ ചോദിച്ചില്ല.തുടര്‍ന്നുള്ളദിവസങ്ങളിലുംഇങ്ങനെ തോന്നുമ്പോള്‍വന്നു തോന്നുമ്പോള്‍ പോയി.
‘’’’’’’’’’’’’’’’’’’’’’’

Monday, July 9, 2012


“ആകാശത്തിലെപറവകള്‍”

Saturday, July 7, 2012

മധു പുരാണം ആറാം ഭാഗം


നാലാംപക്കം വന്നുകയറിയതോ…….മുഷിഞ്ഞുനാറി.അവള്‍ഒന്നേനോക്കിയൊല്ലു.അനീഷ്പറഞ്ഞുതുടങ്ങി….”ഒന്നുംപറയണ്ടാ…..”എന്നുപറഞ്ഞു സ്നേഹംഭാവിച്ചടുത്തുചെന്നിരുന്നു.അവള്‍ചൊടിച്ചുകൊണ്ടുപറഞ്ഞു
ഒന്നും പറയാതിരിക്കുന്നതാനല്ലത്”.അവളുടെവാക്കിലുംശബ്ദത്തിലും ഈര്‍ഷ്യനിറഞ്ഞുനിന്നിരുന്നു.
ഇനിയിപ്പോള്‍ ഒന്നും പറഞ്ഞിട്ട് കാര്യമില്ലയെന്നയാലക്ക് തോന്നുകയാല്‍മിണ്ടാതെകട്ടിലില്‍ കയറി
കാലാട്ടിയാട്ടികിടന്നു.പകുതിയുറക്കമാണോകല്ലയുറക്കമാണോഎന്നവള്‍ക്കു തിരിച്ചറിയാന്‍കഴിഞ്ഞി
ല്ല.അവള്‍തുണികളൊക്കെ മടക്കിയോതുക്കി പെട്ടിയില്‍വച്ചു’.കണ്ടതൊക്കെമതി…..ഇനിഎങ്ങിനെയും
അങ്ങുമടങ്ങിയാല്‍മതിയെന്നായിഅവള്‍ക്ക്.രാത്രിവരെകിടന്നുറങ്ങിയിട്ട്അയാള്‍ഒന്നുംസംഭവിയ്ക്കാത്തതു പോലെഎണ്ണിച്ചുവന്നു.ഇനി ഒന്നുകുളിച്ചിട്ടുവരാം….മൂന്നുനാലുദിവസത്തെഅലചിലയിരുന്നു.
ഇനി തണുത്തവെള്ളത്തിലൊരുകുളികുളിച്ചാല്‍ ഒന്നുഫ്രെഷാകും.അങ്ങിനെഅവളുടെ മറുപ്ടിക്കോ ..പ്രതികരണത്തിനോ കാത്തുനില്‍ക്കാതെസ്വയംഓരോന്നുപറഞ്ഞുകൊണ്ടിരുന്നു .
കിടക്കമുറിയിലുംഅയാള്കഴിഞ്ഞദിവസങ്ങളിലെ ജോലിത്തിരക്കിനേകുറിച്ചുപറഞ്ഞുതുടങ്ങി.
അവള്‍ അതുശ്രദ്ധിക്കാതെ പറഞ്ഞു ഞാന്‍ നാളെ രാവിലേപോകുന്നു….കൂടെവരാന്‍പറ്റുന്നില്ലെങ്കി
ല്‍വേണ്ടാ….ട്രെയിന്‍കേറ്റിവിട്ടാല്‍മതിതൃശൂര്‍.ചെന്നാല്‍പിന്നെഎനിയ്ക്കറിയാം പോകാന്‍.അങ്ങിനെവേണ്ടാ….ഇവിടുത്തെ ജോലി ഒരുവിധംതീര്‍ന്നു നമുക്കൊന്നിച്ചുതന്നെപോകാം ..നാളെ
ത്തന്നെ…”.വീണ്ടുംപ്രതീക്ഷയുടെഒരു മുത്ത്അയാള്‍അവളുടെ മനസിലേക്കിട്ടു.എന്നാലും അവള്‍ക്ക്‌
അത്അത്രയ്ക്കങ്ങോട്ടു വിശ്വസിയ്ക്കാനായ്യില്ല. രാവിലേമറ്റൊരു കാറുവന്നു.കാറില്‍രണ്ടുപേരും
അവള്‍ ചോദിച്ചുവന്നകാര്‍എവിടെ” “.അത് എംഡിയെയുംകൊണ്ട്ഏറണാകുളത്തിനുപോയി .വേറെകാര്‍ വന്നിട്ടുണ്ട് ഇവരുതൃശൂര്‍ക്കാഇവരെ വിട്ടിട്ട് നമുക്ക് വീട്ടില്‍രണ്ടുദിവസംനിന്നിട്ട്
പോകാം .എന്താ.എങ്ങിനെയുംവീട്ടില്‍ഒന്നുപോകാന്‍കഴിയുന്നതില്‍..വൃദ്ധമാതാപിതാക്കളെ ഒന്നു
കാണാന്‍ കഴിയുന്നതില്‍അതീവ സന്തുഷ്ടയായിഅവള്‍.ഇവിടെ നിന്നും അവര്‍ക്ക്കുള്ള മുണ്ടും നേര്യതും ഒക്കെ വാങ്ങിക്കോണ്ടുപോകാം.എന്തൊക്കെ വാങ്ങണമെന്നുപറഞ്ഞോ….”.വീണ്ടുംഅവളു
ടെ മൂടി കെട്ടിയ മനസ്സില്‍ സന്തോഷംവിരിഞ്ഞു.കഴിഞ്ഞതെല്ലാംഅവള്‍മറന്നു.ശ്രീപദ്മനാഭസ്വാമി

ക്ഷേത്രവുംകോവളവുംഅവിടുത്തെകാഴ്ചകളും എല്ലാം.
രാവിലേതന്നെയവര്‍യാത്രതിരിച്ചു.ഒരു നാലു മണിയോടെ അവര്‍ തൃശൂരിലെത്തി.കൂടെയുള്ളവ
രെ ഒരു ലോഡ്ജില്‍ഇറക്കിയിട്ട്അവര്‍ സ്വന്തംഗ്രാമമായഅന്തിക്കാട്ടെക്കുപോയി.ഒരാറുമണികഴിഞ്
“iവീട്ടിലെത്തുമ്പോള്‍ഏട്ടനുംഏട്ടത്തിയമ്മയുംകുട്ടികളുംഅവിടെയുണ്ടായിരുന്നു.മുറ്റത്തുകാര്‍നിന്നതും
എല്ലാവരുംഓടിയെത്തി.പിന്നെ പൊട്ടിചിരിയുടെയുംസന്തോഷത്തിന്‍റെയുംനിമിഷങ്ങളായിരുന്നു.
അച്ഛനേയുഅമ്മയേയുംഅനീഷു കാല്‍തൊട്ടുവന്നിച്ചു.തലയില്‍ കൈവച്ചനുഗ്രഹിച്ചഅവരുടെക
കണ്ണുകള്‍സ്ന്തോഷാശ്രുക്കളാല്‍തുളുമ്പിനില്‍ക്കുന്നത് അവള്‍ ദൈന്യതയോടെകണ്ടു.വളരെവൈകിയാ
ണെങ്കിലുംഅവള്‍വന്നല്ലോഎന്ന്ഹ്ലാദംഎല്ലാമുഖത്തും.അവളുടെമനസ്സ്ഭാരംകുറഞ്ഞ്ഒഴുകിയൊഴുകി
നടന്നു.അനീഷിനാണെ,ങ്കില്‍ കൂട്ടിലടച്ചവെരുകിന്‍റെഅവസ്ഥ. കൂട്ടകാര്‍രണ്ടുപേര്‍ തന്നെകാത്തിരിക
യാണവിടെഒന്നടിച്ചുപൊളിക്കാന്‍.തൃശൂരില്‍ ഓഫീസുകാര്യമായിഒന്നുരണ്ടാള്കളെകാണാനുണ്ട് എ
ന്നുംപറഞ്ഞവന്‍ പുറത്തുചാടി.അനീഷിന്‍റെരണ്ടുകൈകളുംകൂട്ടിപ്പിടിവള്‍ നെഞ്ചോടുചേര്‍ത്തുകേണ
പെക്ഷിച്ചുഅനീഷേ…..പോകുന്നത്കൊളളാം..നേരംകെട്ടനേരത്തുവന്നുകേറി യീ വയസമ്മാരുടെ
സന്തോഷവുംസമാധാനവുംകെടുത്തരുതേ….”…….”എന്താ എനിക്കത്രയ്ക്കുവിവരമില്ലേ..?ഞാന്‍ഒരു
നാലുമണിയ്ക്കുമുന്‍പുവരും...നാളെ നമുക്ക് കുട്ടികളേയുംകൂട്ടിഒന്നുകറങ്ങാന്‍പോകാം.
കറക്കമൊന്നുവേണ്ടാ..ആരേയും….സങ്കടപ്പെടുത്താതിരുന്നാല്‍മതി…..”സന്തോഷത്തോടെഇറങ്ങിപോ
യഅനീഷുരാത്രിപത്തുമണിയായിട്ടുംഎത്താതിരുന്നപ്പോള്‍വീട്ടിലുള്ളവര്‍ക്കു പരിഭ്രമം.അവള്‍ പറ
ഞ്ഞു ആരേയൊക്കെയോകാണാനായിട്ടല്ലേ പോയത്.കാണാന്‍വൈകിയിട്ടുണ്ടാവും.ഇനിഏട്ടന്‍പൊ
യ്ക്കോളൂ ….ഞങ്ങള്‍ നാളെ അങ്ങോട്ടുവരാം.ഏട്ടനു നാളെഒഫീസില്‍ പോകേണ്ടതല്ലേ ….”അവള്‍
വല്ലവിധേനയുംഅവരെ പറഞ്ഞയച്ചു.അച്ഛനെകിടത്തിയുറക്കി.എന്നിട്ട്അനീഷിന്‍റെതാളംചവുട്ടിയു
ള്ളവരവുംകാത്തിരുന്നു.ഒരു പതിനൊന്നുമണികഴിഞ്ഞപ്പോളയാളെത്തി.അക്ഷരങ്ങള്‍ വഴുതുന്നു ണ്ടെന്നാലും കാലുറയ്ക്കുന്നുണ്ട്.മുഖത്തിന്‌ അല്‍പംനീളംകൂടിയതുപോലെ…..ഓരോ കരുവാളിപ്പും .അടുത്ത ദിവസംഒരു പത്തുമണിവരെകിടന്നുറങ്ങി. അവള്‍ തട്ടിയുണര്‍ത്തി…”മതിയുറ ങ്ങിയത്
എന്നിട്ട്ഒരു കപ്പ്ചൂട്ചായ..കയ്യില്‍കൊടുത്തുകൊണ്ടുപറഞ്ഞു”   ഇന്നിനി എങ്ങും പോകുന്നില്ല….
നമുക്ക് ഏട്ടന്‍റെവീട്ടിലോന്നുപോകണം പിന്നെ അമ്മാവന്‍റെ  ചെറിയമ്മയുടെ അങ്ങിനെരണ്ടുമൂ
ന്നിടത്തുപോകണം.അനുസരണയുള്ള ഒരു കുട്ടിയെപോലെഎല്ലാം സമ്മതിച്ചു.എന്നിട്ടുപറഞ്ഞു
വിസിറ്റൊക്കെകഴിഞ്ഞ് നമുക്കങ്ങുപോകാം .നാളെരാവിലേഓഫീസിലെത്തണം.അടുത്തയാഴ്ച്ച ന
മുക്കുവീണ്ടുംവരാം”…..അവള്‍ സമ്മതിച്ചു.ഇവിടെ അലംബാക്കാതെ….എങ്ങിനേയുംഅങ്ങുപോയാല്‍
മതിയെന്നായിരുന്നു അവള്‍ക്ക്.
“”””””””””””””””””””””””