Tuesday, October 15, 2013

athyandadhunikam

' മധുപുരാണം '' [ ഭാഗം ഇരുപത്തിയഞ്ച് ] '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' [ ഒരവസരം കാത്തു വെമ്പി നിന്നു ]കഥ ഇതുവരെ . ഒരുദിവസം ലില്ലിയും ഉഷയും സുമിയും കോടു ഭാഷയില്‍ സ്മ്സരിച്ചുകൊണ്ടിരിക്കുമ്പോള്‍ കാര്‍ത്തിയായണി ഇടയ്ക്കു കയറി പറഞ്ഞു ''ഇതൊക്കെ തന്നെ നിങ്ങള്ക്ക് ഊഹിക്കുവാന്‍ പോലും കഴിയാത്തത്ര തീവ്രമായി അനുഭവിച്ചവളാണ്ഞാനും ''.അവര്‍ പറഞ്ഞു .'' ആദ്യത്തെ വിവാഹം ...എനിക്കന്നു പതിനേഴുവയസ്സ് . ഭര്‍ത്താവിന്പത്തറുപതു വയസ്സെങ്കിലും ഒണ്ടായിരുന്നു .വല്യമ്മാവന്‍ നടത്ത്തിവച്ച ഒരു ബന്ധം ..എന്‍റെ അച്ഛനാവാന്‍പ്രായമുള്ള അയാള്‍ക്ക് നാടുനീളെഭൂസ്വത്തും ഭാര്യമാരും കൂട്ടുകാരും സെറ്റു കാരും.എന്നെ ഒരു ആറിന്‍റെ തിരത്തുള്ള ഒരു വീട്ടില്‍ കൊണ്ടുചെന്നാ ക്കി .അടുത്ത വീട്ടിലെഒരു വല്ല്യമ്മയെയുംപറഞ്ഞേല്‍പ്പിച്ചു പോയ ആള്‍വരുന്നത് ചങ്ക്രാന്തിക്കും വാവിനും .വരുന്നതോ കാലുനിലത്തുറക്കാതെയും.പിന്നെ ഇവിടെ നല്ല മേളമാ ...നാലഞ്ച് ദി വസത്തേക്ക്.കള്ള്കുടത്തോടെയാ കൊണ്ടുവരുന്നത്.കൂടെ കുറേ സില്‍ബന്ധികളും.അവര്‍ക്ക് വച്ചും വിളമ്പിയും ഞാന്‍ കുഴയും.മി ണ്ടിപ്പോയാല്‍ കാലുവലിച്ചു തൊഴിക്കും.എനിക്ക് ചോദിക്കാനും പറ യാനും ഒന്നും ആരുമില്ലല്ലോ...വരുമ്പോള്‍ കുറച്ചു നെല്ലും കൃഷി വകകളും കൊണ്ടുവന്നു തരും .രണ്ടുകൊല്ലം കഴിഞ്ഞുകാണും ഞാന്‍ ഒരാഞ്ചെറുക്കാനെ പ്രസവിച്ചു .വല്ല്യമ്മ ആരേയോവിട്ടു പേററി യിച്ചു .പത്തിരുപതു ദിവസം കഴിഞ്ഞ് ഒരു ദിവസം ഒരു വള്ള ത്തേല്‍വന്നിറങ്ങി .കുറച്ചു നെല്ലും എണ്ണയും ഒക്കെയായി .അയാള്‍ വല്ല്യമ്മയോടുപറഞ്ഞു നിങ്ങളാ ക്കൊചിനെ ഇങ്ങേടുത്തോണ്ടുവാ ... കാണട്ടേഎന്ന് .വല്യമ്മ കുഞ്ഞിനേകൊണ്ടുക്കാണിച്ച്ചപ്പോള്‍ അയാള്‍ ചോദിച്ചു '' എടി ..നീ ..വെളുത്തതാ ...ഞാനും ..പിന്നി ക്കൊചെന്താ..ക റു കറാ കരുത്തിരിക്കുന്നെ .?'' '' അതോ ....അത്....ആറാറു മാസം കൂടുമ്പോള്‍ ചിലവിന്എന്തെങ്കിലും കൊണ്ട് തരുകേം വരുകേം ഒക്കെ ചെയ്താല്‍ കൊച്ചുങ്ങളിങ്ങനെ ക റുത്തുംവെളുത്തും ഒക്കെഇരിക്കും ''.അയാള്‍ എന്‍റെ മുടിക്കുകുത്തി പ്പിടിച്ചു .ആ കൈകള്‍ ഒരു കറുത്ത കൈ ബലമായി പിടിച്ചു നിര്‍ത്തി .'' വേഗം വന്ന വള്ളത്തേല്‍തന്നെ അങ്ങു പൊക്കോ ....അതാനല്ലത് '' അയാള്‍ വന്നതുപോലെ ആ വള്ളത്തേല്‍ തന്നെയങ്ങുപോയി .പിന്നെയാ കരുത്തകൈകള്‍ കൈക്കോട്ടും കൂന്താലിയും പിടിച്ച് എന്നെയും ചെറുക്കനേയും പോറ്റി.'' അവര്‍ ഒരു ദീര്‍ഘ നിശ്വാസം ഉതിര്‍ത്തു .പിന്നെയും പറഞ്ഞുതുടങ്ങി .പിന്നെ യുദ്ധം വന്നപ്പോള്‍ അയാള്‍ പട്ടാളത്തില്‍ ചേര്‍ന്നുപോയി .പിന്നെ വന്നിട്ടില്ല ഇപ്പോള്‍ ഉണ്ടോ എന്തോ ആര്‍ക്കറിയാം .യുദ്ധത്തില്‍ മരിച്ചു പോയിക്കാണും . ഇല്ലേല്‍ എന്നെയും ചെറുക്കനേയും കാണാന്‍ വരതിരിക്കുകേല .പിന്നെയാ ചെറുക്കനേയും കൊണ്ട് ഞാന്‍ വീടു വീടാ ന്തരംകയറി ഇറങ്ങി എച്ചിമുറ്റംതൂത്തുംകരിക്കലം തേച്ചും ഒരു തുണയില്ലാതെ അലഞ്ഞു നടക്കുമ്പോള്‍ അവന്‌ഒരു ദീനംവന്നു .വയരുവന്നങ്ങു വീ ര്‍ത്തു ...മിനുമിനന്നായി ...അവനെ എങ്ങിനെയും രക്ഷിച്ചെടുക്കാന്‍ വേണ്ടി കൊല്ലം ആസ്പത്രിയില്‍ കൊണ്ടുവന്നു കിടത്തി ചികിത്സിച്ചു അതുകൊണ്ടൊന്നും ഒരു ഫലോമോണ്ടയില്ല .അവിടെക്കിടന്നവന്‍ മരിച്ചു .അവനെഭൂമിദാനംചെയ്യന്പോലുമാവാതെ കുറേ സമയം ഞാന്‍ പകച്ചു നിന്നു.പിന്നെ ആരും കാണാതെ പുറത്തിറങ്ങി കിട്ടിയ വണ്ടിക്കു നടുപിടിച്ചു .ഇപ്പോഴും പല രാത്രികളിലും കഴുത്തറ്റംപുത പ്പിച്ചു കിടത്തിയിരിക്കുന്ന അവന്‍റെമുഖം ഞാന്‍ കാണാറുണ്ട്.അപ്പോഴൊക്കെയും ഞങ്ങളെ വഴിയാധാര മാക്കിയ ആ മനുഷ്യനെ ഞാന്‍ മനസുരുകി പ്രാകി പോകാറുണ്ട് .'' അവരുടെ കദന കഥ കേട്ടിരുന്ന ലില്ലിയുടെയും സുമിയുടെയും ഉഷയുടെയുംmaനസുകളില്‍ മദ്യപാനാസക്തിയോടുള്ള അമര്‍ഷം
കൂടുതല്‍ ശക്തമാവുകയായിരുന്നു .

Wednesday, October 2, 2013

' മധു പുരാണം '' ഭാഗം ഇരുപത്തി'നാല് ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ' 'അനിഷും സോളമനും നിറഞ്ഞു നിന്നിരുന്നു .'തുടര്‍ന്ന് വായിക്കുക] ലില്ലിയുടെ പിന്‍ബലത്തോടെ ദുരിതവും ദുഖവും അനാഥത്വവും അനുഭവിക്കുന്ന അവരുടെ സുഹൃത്ത് വലയത്തില്‍ പെട്ട എല്ലാ ഭാര്യമാരേയുംഓരോരുത്തരേയായിലില്ലിയും സുമിയും ഫോണില്‍ വിളി ച്ചു സംസാരിച്ച്കൊണ്ടിരുന്നു. ഡിഅഡിക്ഷന്‍ സെണ്ടറുകളെ കുറിച്ചും അവിടുത്തെ ചികില്‍സാരിതികളെകുറിച്ചും ഒക്കെ ബാലചന്ദ്രന്‍റെ ഭാര്യ ഉഷയോടു പറയുമ്പോള്‍ അവള്‍ പറഞ്ഞു ''ആരുടെ സഹായം തേടണ മെന്നുകരുതിഞാനും മോളും ആശങ്കപെട്ടുകഴിയുകയാ മൂന്നു നാല് നാളുകളായി ..'' '' ഖത്തറില്‍ജോലി ചെയ്യുന്നമകനേയും നാട്ടില്‍നിന്നും സഹോദരനെയും വിളിച്ചു വരുത്തിയിട്ടുണ്ട് ....ഇനി എന്തുവേണമെന്ന് അവര്‍ തിരുമാനിക്കട്ടെ '' ലില്ലി പറഞ്ഞു '' ഇവി ടെ അധികം ദൂരെയല്ലാതെ ഒരു ഡി അഡിക്ഷന്‍ സെന്‍റര്‍ ഉണ്ട് ...അവരുതന്നെ കൊണ്ടുചെന്നക്കട്ടെ ...അവടെ സ്ത്രികളെ നിര്‍ത്തുകയില്ല ...അനിയനോ അമ്മാവനോ ആരെങ്കിലും നില്‍ക്കാന്‍പറയൂ കൂടെ '' അങ്ങിനെയിരിക്കെ ഒരു ദിവസം സുമിയുടെ സഹോദരന്‍ മദ്ധ്യവയസ്കയായ ഒരു സ്ത്രിയെയും കൊണ്ടു വന്നു .അദ്ദേഹം പറഞ്ഞു '' അമ്മക്ക് അവിടെ ഒരു സമാധാനവുമില്ല ....നിയും കുഞ്ഞും ഇവിടെ തനിച്ചാണെന്നുംപറഞ്ഞ്.....അനിഷു ചിലപ്പോള്‍ ജോലികഴിഞ്ഞെത്തുമ്പോള്‍ വൈകും .....പിന്നെ ടൂര്‍ പോയാല്‍ ... നിയും കുഞ്ഞും തനിച്ചാകും...എന്നോക്കെപറഞ്ഞു വേവലാതിപ്പെടുകയ. അമ്മയ്ക്കും അങ്ങിനെ ഒറ്റക്കൊരു ജീവിതം അറിയില്ലല്ലോ ....കാര്‍ത്തിയായനിയുടെ വിടുമായി നമുക്ക് പണ്ടേ അടുപ്പമുള്ളതല്ലേ....അവര്‍ക്ക് നല്ലതന്‍റെടവുമുണ്ട്....അമ്മക്കുപകരം അവര്‍ തന്നെ വേണമെന്ന് ഒരേ നിര്‍ബന്ധം ..അതുകൊണ്ട് പിന്നെ ഞാന്‍ തന്നെ പോയി കൂട്ടികൊണ്ടുവന്നു.'' കര്ത്തിയായനീ വന്ന്രണ്ടു മൂന്നു ദിവസം കൊണ്ട് തന്നെ അനിഷിനെ നല്ലതുപോലെ മനസിലായി .ലില്ലിയും മറ്റു സുഹൃത്തുക്കളുമായുമുള്ള സുമിയുടെ സംസാരത്തിന്‍റെ അറ്റവും മൂലയും കെട്ടുതന്നെ ഈ പെണ്‍കുട്ടികളെ അലട്ടുന്ന....വേദനിപ്പിക്കുന്ന....അനാഥത്വത്തിലേക്ക് നയിക്കുന്ന പ്രശ്നംമനസിലായി .അവരുടെ അനുഭവങ്ങള്‍ ഒന്ന് പറയാന്‍ ഒരവസരം കാത്തു വെമ്പി നിന്നു . '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

Monday, August 12, 2013

'' മധുപുരാണം ''ഭാഗം ഇരുപത്തിമൂന്ന്
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ലില്ലിയുടെ പിന്‍ബലത്തോടെ ദുരിതവുംദുഖവുംഅനാഥത്വവും അനുഭാവിക്കുന്നഅവരുടെ സുഹൃത്ത്വലയത്തിനുള്ളില്‍പെട്ടഎല്ലാ ഭാര്യമാ രെയുംഓരോരുത്തരെ ഓരോരുത്തരെയായി സുമിയും ഫോണില്‍ വിളിച്ചു സംസാരിച്ചുകൊണ്ടിരുന്നു.ഡി അഡിക്ഷന്‍ സെണ്ടറു കളെ ക്കുറിച്ചും അവിടുത്തെ ചികിത്സാരീതിയെക്കുറിച്ചും
ഒക്കെ ബാലചന്ദ്രന്‍റെ ഭാര്യ ഉഷ യോട് പറയുമ്പോള്‍ അവള്‍ പറഞ്ഞു
'' ആരുടെ സഹായം തേടണം എന്നുകരുതി ഞാനും മോളും ആശങ്കപെട്ടുകഴിയുകയാമൂന്നു നലുടിവസങ്ങളങ്ങളായി .ഖത്തറില്‍ജോലി ചെയ്യുന്ന മകനോട്‌ ഉടനെ വരാന്‍ അറിയിച്ചിട്ടുണ്ട്
പിന്നെ വീട്ടിലും.അവന്അവധി കിട്ടിയൊക്കെ വരാന്‍ വൈകിയാലോ എന്നോര്‍ത്ത് ഞങ്ങള്‍ വല്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു ."  "നീ..എന്താണ് പ്രശ്നമെന്ന് പറയു....ഞങ്ങളുണ്ട് നിന്‍റെ കൂടെ...എന്തിനും ഏതിനും....തുണയായി... " അവള്‍ പറഞ്ഞു " "ബാലചന്ദ്രന്‍റെ വരവ് എപ്പോഴാണെന്നും എങ്ങിനെയാണെന്നുംഒന്നും
പറയനവില്ലലോ...മൂന്നു നലുദിവസങ്ങള്‍ക്ക്മുന്‍പ് ഒരുദിവസം രാത്രി ഒരു രണ്ടു മണികഴിഞ്ഞുകാണും ഗയിറ്റില്‍ നിന്നും കുറച്ചു മാറി ഒരുകാറു വന്നുനില്‍ക്കുന്ന ശബ്ദം കേട്ടു.അതു ബാലചന്ദ്രനായിരിക്കുമെ ന്നറിയാമായിരുന്നതുകൊണ്ട് കേറിവരട്ടെ എന്നുകരുതി.റോഡില്‍ കുഴഞ്ഞ നാവില്‍നിന്നും ഒഴുകിവീഴുന്ന തെറി വിളിയും ഉന്തും തള്ളും.കാറിലുള്ള എല്ലാവരും ഈ പരുവമയിരിക്കുമല്ലോ..ഇറങ്ങിച്ചെല്ലാനുംഭയം .ഉന്തും തള്ളും നടത്തിയവര്‍ തന്നെ ഒരു മൃതദേഹം എന്നപോലെ ഒരാളെ എടുത്ത്
റോഡരുകില്‍ കിടത്തിയിട്ട് കാര്‍ ഒരു പാമ്പുപോകുംപോലെവളഞ്ഞു പുളഞ്ഞ്തട്ടിയും മുട്ടിയും ഓടിച്ചു പോയി .ഞാനും മോളും കൂടി ചെന്നുനോക്കുമ്പോള്‍ അതു ബാലചന്ദ്രന്‍ തന്നെ.വല്ലപ്രകാരവും ഞാനും മോളുംകൂടിവലിച്ചിഴച്ച് വീട്ടില്‍ കയറ്റി ഒരു മുറിയിലാക്കി
പൂട്ടി ...പിന്നെ തുറന്നുവിട്ടിട്ടില്ല. സംഭവം മകനേയും ബാലചന്ദ്രന്‍റെ അനുജനെയുംഅറിയിച്ചിട്ടുണ്ട്.ഇനി അവര്‍ വന്നു ഒരു തീരുമാനം
ആകാതെമുറിക്കു പുരത്തിറ ക്കില്ല...അതുറപ്പ്‌.അമ്മയ്ക്കും അമ്മാവനും അനുജനും എല്ലാം അറിയാം ആളിനെ . അതിനു തക്ക ഒരുസംഭ വമുണ്ടായി...ഈയിടെ .മുന്‍പ് എല്ലാം എന്‍റെ കുറ്റമായിരുന്നു.......ബാലചന്ദ്രന്‍ മദ്യപിക്കുമെന്ന് പറയുന്നതും വീട്ടില്‍
അടിലഹ്ളഉണ്ടാക്കുന്നു എന്ന് പറയുന്നതും എല്ലാം എന്‍റെ കുറ്റമായിരുന്നു...ദൈവമായിട്ട് ശരിയായ രൂപം എല്ലാവര്‍ക്കും കാണി
ച്ചുകൊടുത്തു.വീട്ടില്‍ വച്ച്ഒരു ലക്ഷ്മിപൂജ നടത്തണമെന്ന് അമ്മക്ക്
ഒരാഗ്രഹം .ഞങ്ങളും പോയി പൂജക്ക്‌.ഹാളില്‍ സ്വാമിജിക്കു
പീഠമൊരുക്കി 'ഹോമാകുണ്ടമൊരുക്കി പൂജ ചെയ്യുന്നവര്‍ക്കും ആശ്രമ
ത്തില്‍ നിന്നും വന്നമറ്റുസ്വമിമാര്‍ക്കും ഇരിപ്പിടമോരുക്കി ,വലിയ നിലവിളക്ക് ഏഴു തിരിയിട്ടു കത്തിച്ചു വച്ചു ,വിളക്ക് പൂമലകൊണ്ട്
അലങ്കരിച്ചു ഗുരുവായൂരപ്പന്‍റെഒരു വലിയ പടംപൂമാലചാര്‍ത്തിമദ്ധ്യ
ത്തുവച്ചുഅഷ്ടഗന്ധവും സാബ്രാണിയും പുകച്ചു പൂജയും തുടങ്ങി .മുറ്റത്ത്‌ ഒരു ചെറിയ പന്തലുകെട്ടി എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കുന്നു
എല്ലാത്തിനും മേല്‍നോട്ടക്കാരനായി അമ്മാവന്‍റെനിഴലുപോലെ ബാലചന്ദ്രനുമുണ്ട് .ഇടയ്ക്കു അദ്ദേഹം അപ്രത്യക്ഷനായി.പിന്നെ ആരും  കാണാതെ മുറിയില്‍ കയറി കതകടച്ചു സന്ധ്യാനേരത്ത് പൂജ അതിന്‍റെ
മൂര്‍ധന്ന്യത്തിലെത്തിനില്‍ക്കുമ്പോള്‍ ...ആരതി ഉഴിയുമ്പോള്‍ ...ശംഖനാദം
മുഴങ്ങുമ്പോള്‍ അസ്വസ്ഥനായി ബാലചന്ദ്രന്‍ ഒരു വലിയ കത്തിയുമായി മുറിയില്‍നിന്നും ചാടിയിറങ്ങി ഭക്ത ജനങ്ങളുടെ നാടു
വിലേക്ക് ...സ്വമിജിയും സംഘവും വിളക്കുകളും തട്ടിമറിച്ചു്..
. ജപമാലയുംവപിടിച്ചിട്ടു ലിച്ചെറിഞ്ഞ്ഇറങ്ങിയോടി...ഭക്തജനങ്ങളും വീട്ടുകാരും
നലുവഴിക്കോടി....അമ്മൂമ്മ അവര്‍ക്കോടാന്‍
വയ്യാത്തതുകൊണ്ട് പറമ്പിലെ ഒരു കുറ്റിക്കാട്ടില്‍ കയറി ഒളിച്ചിരുന്നു .
ജീവനുംകൊണ്ടോടിയ ആളുകളിലാരോ പോലീസില്‍വിളിച്ചുപറഞ്ഞു .നിമിഷംകൊണ്ടുപൊലീസെത്തി ...ബാലചന്ദ്രനെജീപ്പില്‍ പിടിച്ചിട്ടുകൊണ്ടുപോയി .പിന്നെ പിറ്റേ ദിവസംഅമ്മാവനും അനുജനും കൂടെ പോയി ഇറക്കികൊണ്ടുവന്നു ''.ലില്ലിയുംസുമിയും
പറഞ്ഞു ''അമ്മാവനും അനുജനും ഒക്കെ വരുമ്പോള്‍ ഞങ്ങളെക്കൂടെ
ഒന്ന് വിളിക്കൂ ...ഇവിടെ അധികം ദൂരെയല്ലാതെ ഒരു ഡിഅഡിക്ഷന്‍
സെന്‍റര്‍ഉണ്ട്‌...അവരു തന്നെ കൊണ്ടാക്കട്ടെ ...അവിടെ സ്ത്രീ കളെ നിര്‍ ത്തു ക യില്ല..അനിയനോ അമ്മാവനോ ആ രെങ്കിലും നില്‍ക്കട്ടെകൂടെ "
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''.
   

Thursday, June 27, 2013

'' മധു പുരാണം ഭാഗം ഇരുപത്തിരണ്ട് '' '

'' മധു പുരാണം ഭാഗം ഇരുപത്തിരണ്ട് ''
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സുമി കൊച്ചിയിലെത്തി ഒരാഴ്ച്ച കഴിഞ്ഞുകാണും ഒരുദിവസം ലില്ലി ഫോണില്‍ വിളിച്ചുപറഞ്ഞു '' വിമലവന്നിട്ടുണ്ട് ...സണ്ണിക്കു എന്തോ അസുഖമാണ ത്രേ..കൂടുതലാ ...ആശുപത്രിയിലാ ..ഐ സി യു വിലയിരുന്നൂ ന്നാഅറിഞ്ഞത് .നമുക്കൊന്നുപോകണ്ടേ ? ''അങ്ങിനെ അവര്‍ വിമലയെ കാണാന്‍ പോയി .
വിമല പറഞ്ഞു ''*സണ്ണിയുടെപെരുമാറ്റം ഈ യിടെയായി പ്രാന്തുപിടിച്ചതുപോലെയാണ് ..ഇനി എനിക്ക് സഹിക്കാന്‍മേലാ..
ഒരു ദിവസം രാത്രി ഒരു പതിനൊന്നുമണി കഴിഞ്ഞുകാണും...എന്നത്തേ
യും പോലെ നല്ലഫിറ്റായിട്ടാണ്വന്നു കയറിയത് . .പതിനൊന്നുമണി കഴിഞ്ഞിട്ടും ആളെ കാണാത്തതുകാരണം പോകാനിടയുള്ള സ്ഥലങ്ങളിലൊക്കെ വിളിച്ചു ചോദിച്ചു കൊണ്ടിരിക്കുമ്പോഴാണ്
 കയറിവന്നത് .പഠിച്ചുകൊണ്ടിരുന്ന മോന്‍ വിളിച്ചുപറഞ്ഞു ''ങ്ങാ ....
വന്നു ...വന്നു ...വിളിക്കണ്ടാ '' അതുപിടിച്ചില്ല .'' എന്താടാ..പിടിക്കുന്നില്ല്യോ ?
ഒരു ചൊരുക്ക് ''എന്നുപറഞ്ഞ് അവന്‍റെനേരേ ഓടി ചെന്നപ്പോള്‍ അവന്‍ ഭയന്ന് വീടിന്‍റെ പിന്നിലേക്കോടി ...സണ്ണി ആ ക്രോശിച്ചോ ണ്ട്
പിന്നാലേ ചെന്നപ്പോള്‍ അവന്‍ ഒരുവശത്തു കൂടെഓടി റോഡിലിറങ്ങി
സണ്ണി പിന്നാലേ...അവനെ പിടിക്കാന്‍ കഴിയഞ്ഞപ്പോള്‍ സ്കൂട്ടറെടുത്ത്
പിന്നാലേ പോയി .സ്കൂട്ടറെടുക്കാന്‍വന്നനേരം കൊണ്ട് അവനെങ്ങോട്ടോ ഓടി മറഞ്ഞു .ഒരു രണ്ടു റവു ണ്ട്ഇവിടൊക്കെ കറങ്ങിയിട്ട് വീട്ടില്‍വന്നു കയറി .അപ്പോഴാണ് ഞാന്‍ കാണുന്നത് ..
പാര സ്കൂട്ടറിന്‍റെ മുന്നില്‍ ചാരി വച്ചിരിക്കുന്നു .ആകെ ഒരു പന്തികേട്‌
തോന്നുകയാല്‍ ഞാന്‍ ഏട്ടനെ വിളിച്ചുവരുത്തി .ഏട്ടന്‍ ഒരു സുഹൃത്തിനെയും കൂടി വിളിച്ചു വരുത്തി .അവര്‍ രണ്ടുപേരും ഡ്രൈ
വറുംകൂടി ബലമായി പിടിച്ചു കാറില്‍ കയറ്റി .ഞാനും കയറി ഡിഅഡിക്ഷന്‍ സെന്‍ററില്‍ എത്തിച്ചു .ഒരു മെയില്‍ നഴ്സിനേയും നിര്‍ത്തി .ഇടയ്ക്കിടെ ഞാനും ഏട്ടനും പോയി നോക്കിയിരുന്നു .എന്താ പറ്റിയതെന്നറിയില്ല ഒരു മാസത്തെ ചികിത്സ കഴിഞ്ഞപ്പോള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കും ,നില്‍കാന്‍ പറഞ്ഞാല്‍ നില്‍ക്കും .പാലുകുടി മാറാത്തകുഞ്ഞുങ്ങളെ പ്പോലെ എന്‍റെ സാരിയുടെ അറ്റം പിടിച്ചുകൊണ്ട്പിന്നാലേ നടക്കും .ഈ പരുവമായി ...മന്ദബുദ്ധികളെ
പോലെ.
അവിടെ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ലില്ലി പറഞ്ഞു '' മന്ദ ബുദ്ധി യായാലും വേണ്ടില്ല ...എ
ന്തു ബുദ്ധിയായാലും വേണ്ടില്ലാ ...നോക്കിയാല്‍ മതിയല്ലോ ''.
മടക്കയാത്രയില്‍ അവര്‍ രണ്ടുപേരും സംസരച്ച്ചത് ഡി-അഡിക്ഷന്‍
സെന്‍റെ റിനെകുറിച്ചായിരുന്നു.അവിടെ സ്ത്രികളെ കൂടെ നില്ക്കാന്‍
അനുവദിക്കില്ല  .എല്ലാം പുരുഷന്മാരല്ലേ ...പോരാത്തതിന്...മദ്യാസക്തി
കൊണ്ടോ ചികിത്സയുടെ ഭലമയിട്ടോഎല്ലാവരും ഒരു അരവട്ടു പോലെ
യാണെന്നാണ് വിമലപറഞ്ഞത്‌ .സുമിപറഞ്ഞു '' ഇനി നമ്മുടെഭര്‍ ത്താ ന്മാരെയുംഓരോരുത്തരെയായി അങ്ങോട്ടുകൊണ്ടുപോകാം ''.
 ലില്ലി പറഞ്ഞു '' സണ്ണിയെപ്പോലെ പാരയുംവെട്ടുകത്തി യുമൊക്കെ
എടുത്തും കൊണ്ട് നമ്മളെ ഓടിക്കുന്നതിനു മുന്‍പ് എങ്ങിനേയും
അങ്ങു കൊണ്ടുചെന്നെത്തിക്കാം.അനുസരനയുള്ളവരാക്കം.ഈ പോക്കുപോയാല്‍ എ ബ്രഹാം അങ്കി ളിനെപോലെഇവരും അല്പയുസ്സായി പോകും ''.അവളുടെ വര്‍ത്തമാനംകേട്ട് എല്ലാവരും
ചിരിച്ചു ...എങ്കിലും ആ ച്ചിരിയില്‍നൈരാശ്യവും ആ ശങ്കകളും മുറ്റി
നിന്നിരുന്നു .അവരുടെ മനസ്സുകളില്‍ ചിന്താശക്തി ഇല്ലാതെ....പാവകളെ
പ്പോലെ പറഞ്ഞാല്‍ പറഞ്ഞതുമാത്രം അനുസരിക്കുന്ന സോളോമനും
അനീഷും നിറഞ്ഞു നിന്നു.
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
   

Wednesday, June 19, 2013

'' മധുപുരാണം '' ഭാഗം ഇരുപത്തിയൊന്ന്..
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ലില്ലിയുടെ കഥപറച്ചില്‍ അറബികഥകള്‍ പോലെ നിണ്ടു...നിണ്ടു പോയി.അവളുടെ അവതരണത്തിനും ഉണ്ട് ഒരു ആകര്‍ഷണം .
ഉണ്ണികൃഷ്ണന്‍ കുറച്ചു വലുതായി കഴിഞ്ഞപ്പോള്‍ പിന്നെ അച്ഛന്‍
നാട്ടില്‍ തേങ്ങ വെട്ടിക്കാനും എസ്റ്റേററ്നോക്കാനും ഒക്കെ പറഞ്ഞയച്ചിരുന്നു.അങ്ങിനെ ..അങ്ങിനെ .ഉണ്ണികൃഷ്ണന് അവിടെ ചില കൂട്ടുകെട്ടുകള്‍ ഉണ്ടായി .തോട്ടം സൂക്ഷിപ്പുകാരന്‍ താമസിക്കുന്ന വീട്ടി
ല്‍വച്ചായി കമ്പനി കൂടല്‍ .ഒരിക്കല്‍ ഉണ്ണികൃഷ്ണന്‍ സ്ഥലത്തെത്തിയത്
തന്നെയും നല്ലഫിറ്റ് ആയിട്ട്.ബസ്സിറങ്ങി അവിടെനിന്നും തോട്ടതിലെക്കുപോകാന്‍ ഒരു ടാക്സി വിളിച്ചു .  കൃത്യമായി വഴി പറഞ്ഞു കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ടാക്സിക്കാരന്‍ ചൂടായി
ഉണ്ണികൃഷ്ണന്‍ അതിലും ചൂടായി അയാളെ അടിച്ചു ...ഷര്‍ട്ടുവലിച്ചുകീറി ..അജാനബാഹുവായ ഉണ്ണികൃഷ്ണന്‍റെ അടിയേറ്റ്‌അയാള്‍ വീണു പോയി .അപ്പോള്‍ പിന്നെ ഉണ്ണികൃഷ്ണന്
സങ്കടമായി .അയാളെ പിടിച്ച്ഏണിപ്പിച്ചു ....കീശയിലുണ്ടാ യിരുന്ന കാശെല്ലാം കൊടുത്തു ..എന്നിട്ട്സ്വന്തം ഷര്‍ട്ട്  ഊരിഅയാളെ ഇടുവിച്ചു
അയാളെ പിടിച്ചരികതിരുത്തി ഉണ്ണികൃഷ്ണന്‍ കാറോടിച്ചു ..കറങ്ങി കറങ്ങി അവസാനം വീടു കണ്ടുപിടിച്ചു .മദ്യത്തിനു ഒരു ഗുണമുണ്ടല്ലോ
....സമത്വം ...സോഷ്യലിസം .ഐ.എ .എസ് കാരനേയും പത്താംക്ലാസ്സ് തോറ്റവനെയും...കുബേരനെയുംകുചേനേയുംസമന്മാരാക്കാന്‍ മദ്യത്തിനു
മാത്രമേകഴിയു .സുമി അവളുടെ വായിലേക്കും നോക്കിയിരുന്നു .പുതിയ ഒരു കാഴ്ചപ്പാട് അവളുടെ മുന്നില്‍ തുറക്കപ്പെടുകയായിരുന്നു .അവസാനം ലില്ലി പറഞ്ഞു പക്ഷേ നമ്മുടെ ഭര്‍ത്താക്കന്മാരുടെ ഈ സമത്വ സുന്ദര പാത അങ്ങിനെ യങ്ങ്തുടര്‍ന്നുപോകാന്‍ അനുവദിക്കാന്‍ നിവര്‍ത്തിയില്ല .അതുകാരണം നമ്മുടെയൊക്കെ തക രുന്ന
ഭാര്യ ഭര്‍തൃ ബന്ധം ..ഒരുമ ..സാമ്പത്തികഭദ്രത ...അരാജകത്വം ...നഷ്ടമാകുന്ന
കുഞ്ഞുങ്ങളുടെ ഭാവി അവര്‍ക്ക് പകര്‍ന്നു കിട്ടുന്ന സ്വഭാവ വൈകല്ല്യം ഇതൊക്കെ നമ്മള്‍ അതിന്‍റെ ഗൌരവത്തോടെ തന്നെ കാണണം .ഈ ഗാങ്ങിലെഎല്ലഭാര്യമാരും ഒത്തൊരുമിച്ചു ഒരു ചെറുത്തുനില്‍പ്പ്‌ ആരംഭിയ്ക്കണം.എന്നിട്ടും നിയന്ത്രിക്കാനായില്ലെങ്കില്‍ വനിതാ കമ്മിഷന്‍ വഴിയായുംമനുഷ്യാവകാശ കമ്മിഷന്‍ വഴിയായും
 നമ്മുടെയും നമ്മുടെകുഞ്ഞുങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യത്നിക്കണം  .അതിന്ഈ ഗാംഗിലെ എല്ലാവരുടെയും
ഭാര്യമാരേ നേരില്‍ കണ്ട് സംസാരിക്കാന്‍ തന്നെയാണ് ഞാന്‍ തീരുമാ
നിച്ചിരിക്കുന്നത്.നീയും എന്‍റെ കൂടെ കൂടണം . ഉത്തരവാദിത്വമുള്ള ഭര്‍ത്താവ്....ശാന്ത സുന്ദരമായ  ഒരു ഗൃഹാന്തരീക്ഷം..അത് സുമിയെ
വല്ലാതെ മോഹിപ്പിച്ചു  .അവള്‍ പറഞ്ഞു '' ഞാനുണ്ട് ..നിന്‍റെ കൂടെ എന്നെയും മോനേയും കൂട്ടാന്‍.ഞാനുടനെ തന്നെ അങ്ങു വരും .''
ലില്ലി പോയിട്ടും അന്നുമുഴുവനും അവളുടെ മനസ്സില്‍ ആ ചിന്തയായിരുന്നു .യാതന അനുഭവിക്കുന്ന ഭാര്യമാര്‍ ഒറ്റകെട്ടായി നിന്ന്അവരെ നേര്‍ വഴിക്കാക്കുക.അങ്ങിനെ താനും  അനീഷും
 മോനും ഒരുമിച്ചുള്ള ...ഒരു ജീവിതം അവള്‍ സ്വപ്നംകണ്ടു .
''''''

Monday, June 10, 2013

മധുപുരാണം  ഭാഗം  ഇരുപത്
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
 അനീ ഷിന്‍റെ ഫോണ്‍കാളുകള്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു .കഴിഞ്ഞനാലഞ്ചു മാസങ്ങള്‍ക്കിടയില്‍ രണ്ടുമൂന്നു പ്രാവശ്യം വരുകയും ചെയ്തു .വരുമ്പോഴെല്ലാം കൂടെ രണ്ടുമൂന്നുപെരുംകാണും.ധൃതിയിലാണ് വരവും പോക്കും എല്ലാം .ഓരോ പ്രാവശ്യവും ഓരോരോ കാറുകളില്‍.
ശുദ്ധ നാട്ടിന്‍പുറത്തു കാരായ..നിഷ്കളങ്കരായബന്ധുക്കളും അയല്‍വാസികളുംഅനീഷി ന്‍റെ വേഷ വിധാനങ്ങളും കൂസലില്ലാത്ത
പെരുമാറ്റവും ജാടകളുംഒക്കെ കണ്ട് ഒരു വീരാരാധനയോടെയാണ്
അനീഷിനെകണ്ടത് .  അപ്പോള്‍ സുമി മനസിലോര്‍ത്തു ശരിയായ രൂപം
എനിക്കല്ലേ അറിയൂ എന്ന്.അനീഷ്തെല്ലുറക്കെ തന്നെ  ചോദിച്ചു ''എ
ന്താ...അടുത്തെങ്ങും അങ്ങോട്ടു വരാന്‍ ഭാവമില്ലേ  ? ''എന്ന് .എന്നിട്ട്
ഉറക്കെ യുറക്കെചിരിച്ചുകൊണ്ട് മോനെ കയ്യിലെടുത്തു ലാളിച്ചു കൊണ്ടുപറഞ്ഞു  '' മതി ....പ്രസവ ശു ശ്രൂഷ യോക്കെ...ഇനി അടുത്ത വരവ് നിന്നെയും മോനേയുംകൂട്ടി   കൊണ്ടുപോകാനായിക്കും..ഒരു
ങ്ങി യിരുന്നോ ''.എന്നുപറഞ്ഞു പോയി .ഒരു തിരിച്ചു പോക്കിനേകുറിച്ച്  ആലോചിക്കുമ്പോള്‍തന്നെ അവളുടെ
 മനസ്സ്ആശങ്കാകുലമായി.''ഇവിടെ എനിക്ക് ഇവനെ നോക്കിയാല്‍ മാ
ത്രംമതി .ചിട്ടയുള്ള ഒരു ജീവിത ശൈലി ...ഞാന്‍ കണ്ടുശീലിച്ച ഒരു ശൈലി ...ആകാംക്ഷാ ഭരിത മല്ലാത്ത സ്വച്ചന്ദമായ ഒരു ജീവിത രീതി ..
അതാണ് എന്നും സ്വപ്നം  കണ്ടിരുന്നത്‌ .ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നത് അങ്ങിനെയുള്ള ഒരു ജീവിതമാണ്‌ .
ലില്ലി ഇടയ്ക്കിടെ അവളെ വിളിക്കാറുണ്ട് .അവര്‍ക്കിടയില്‍ ഒരു ആത്മ ബന്ധം വളര്‍ന്നുവന്നു .വരുന്നു എന്നുപറഞ്ഞതല്ലാതെ അവള്‍ക്ക് അങ്ങോട്ടൊന്നു പോകാന്‍ കഴിഞ്ഞില്ല .സോളമ ന്‍രണ്ടുകാലും നിലത്ത്തുറ പ്പിച്ചുനില്‍ക്കുന്ന സമയം ചു രുക്കം ..പിന്നെ ഒരു കൂട്ടു
കുടുംബത്തിലാണല്ലോ അവള്‍ താമസിക്കുന്നത് .അപ്പച്ചന്‍ ,അമ്മച്ചി ,പിന്നെ കൊളെജുവിദ്യാര്‍ഥി കളായ അനുജന്‍ അനുജത്തി ..അങ്ങിനെ
പലതും .അമ്മച്ചിയോടൊപ്പം നിന്ന്അവരുടെ ആജ്ഞക്കൊപ്പം തുള്ളണം.
എന്നാലും ആ വീര്‍പ്പ്മുട്ടലിനിടയിലുംഒരു  സുരക്ഷിത ബോധം അവള്‍ക്കുണ്ട് .അങ്ങിനെ ഒരു ബോധം  പോലുമില്ലാത്ത സുമിയെക്കു
റിച്ചും ഒറ്റയ്ക്ക് ഒരു വീടു പുലര്‍ത്താനും മക്കളെ വളര്‍ത്താനും രാ
പ്പകലില്ലാതെഅധ്വാനിക്കുന്ന വത്സലയെക്കുറിച്ചും അവള്‍ എ പ്പോഴും
   ഓര്‍ക്കാറുണ്ട് .പറഞ്ഞു ...പറഞ്ഞ് ഒരു ദിവസം ലില്ലി വന്നു. അന്ന് അവള്‍ സുമിയോടോപ്പം താമസിച്ചിട്ട് അടുത്ത ദിവസമാണ് പോയത് .
അവള്‍ക്ക് പറയാനുണ്ടായിരുന്നത് വളരെ നാളുകള്‍ക്കുമുന്‍പ് അനീഷിന്‍റെയുംസോളമന്‍റെയും ഒക്കെ ഗാങ്ങിലുണ്ടായി രുന്ന ഉണ്ണികൃഷ്ണനെ കുറിച്ചായിരുന്നു .മിശ്ര വിവാഹമായിരുന്നു അവരുടേത് .രണ്ടു വീട്ടുകാരുടെയും എതിര്‍പ്പ് വകവയ്ക്കാതെ
അവര്‍ പോയി രജിസ്റ്റര്‍ വിവാഹം നടത്തി .ഉണ്ണികൃഷ്ണന്‍ നായരും
അനില ക്രിസ്ത്യാനിയും .അവധിക്കാലത്തെ  അടിച്ചു പൊളി യോക്കെകഴിഞ്ഞു ഉണ്ണികൃഷ്ണന്‍ ജോലി സ്ഥലമായ അബുദാബി
ക്കു പോയി .പിന്നാലേ അനിലയും .വീട്ടുകാരുടെ അകല്‍ച്ച തീ രും
മുന്‍പേ ഒരു ദിവസം പൂര്‍ണ ഗര്‍ഭിണിയായി അനില വീട്ടിലേ ക്കു
കയറിച്ചെന്നു.അപ്പച്ചന്‍ മുഖം തിരിച്ചു എങ്കിലും അമ്മച്ചി ഓടി ഇറങ്ങി ചെന്നു അവളുടെ കൈ പിടിച്ചു .തന്‍റെടിയായ അമ്മച്ചി പറഞ്ഞു ''...ആരെതിര്‍  ത്താലുംഞാന്‍ മരിക്കുന്നത്വരെ നിനക്ക് ഇവിടെ
കയറി വരാം.എന്തു തെറ്റുചെയ്താലും ഞാന്‍ നിന്നെ പത്തുമാസം ചുമന്നു പെറ്റതല്ലാതാകുമോ...നിയുംഒന്നിനേവയറ്റില്‍ഇട്ടോണ്ടാണല്ലോ
വന്നിരിക്കുന്നത് ...അതു നാളെ നിനക്ക് മനസ്സിലാകും .''അപ്പച്ചനും ആ
ങ്ങളമാരുംമുഖം തിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല .പ്രസവം കഴിഞ്ഞ് കുട്ടിക്കുമൂന്നു മാസം പ്രായമായപ്പോള്‍ അവരെ കൂട്ടിക്കൊണ്ടു പോകാന്‍ ഉണ്ണികൃഷ്ണന്‍ വന്നു . പോര്‍ട്ടില്‍ ഉണ്ണികൃഷ്ണനെ സ്വി  തന്നെ ക
രിക്കാന്‍ ആരൊക്കെയാണ് എതിയതെന്നോ ...പുറത്തേക്കിറ ങ്ങിവ ന്ന പ്പോള്‍പഴയ ഗാങ്ങുംപുതിയഗാങ്ങുംവീട്ടുകാരും .മധു സെറ്റിലുള്ളവര്‍
കുരവയിട്ടാണ്‌സ്വീകരിച്ചത് .അനിലയും അമ്മച്ചിയും സഹോദരന്മാരും
ഒതുങ്ങി മാറിനിന്നു .ഒരു വിധത്തിലാണയാള്‍ അവരുടെ ഇടയില്‍ നിന്നും ഊരിപോന്നത് .എന്നിട്ടോ ...തുരു തുരെ ഫോണ്‍ കാളുകള്‍.
അടുത്ത ദിവസം  രാവിലേ തന്നെ അവര്‍ വന്നയാളെ തുക്കികൊണ്ടു
പോയി .ഒരു ബ്രിഫ് കേസും തുക്കി കൊണ്ടാണയാള്‍ പോയത് .പിന്നെ
വീടു കാണുന്നത് മൂന്നാം പക്കം .സുഹൃത്തുക്കള്‍അയാളെ കുപ്പികള്‍
കൊണ്ട് തുലാഭാരംത്തൂക്കി യാണ് ആദരിച്ചത് .
രണ്ടാഴ്ച്ച ത്തെഅവധി .അവധി പിന്നെ എക്സ്റ്റ്‌ന്‍റചെയ്ത്ഒരു മാസ മാക്കി .ഇനിയും ...ഇനിയും അവധി നീട്ടി ...നീട്ടി ഇവിടെ നില്‍ക്കാതെ
അങ്ങു പോയാല്‍ മതിയെന്നായി അനിലയ്ക്ക് .പക്ഷേ ഉണ്ണികൃഷ്ണന്‍ പോയത് ബോംബെക്കാണു .ബോസ്സിന്‍റെആവശ്യപ്രകാരം കംബനിയിലെക്കുവേണ്ട ചില സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുക്കാന്‍ വേണ്ടിയാണ്ബോംബെക്കുപോകുന്നത് എന്നാണ് അവളോട്‌ പറഞ്ഞത് .
ഒരു ദിവസം വന്ന്അനിലയേയുംകുട്ടിയേയും കൂട്ടി ബോംബെക്കുപോ
യി .ബോംബെയില്‍ ചെല്ലുമ്പോള്‍ അവിടെ അന്തേവാസികളായിപലരും ഉണ്ടായിരുന്നു .ഒരു ബാലചന്ദ്രന്‍ ..ജോര്‍ജുകുട്ടി ..ശശിധരന്‍ ..വിത്സണ്‍ ..
ചാര്‍ളി ..അവര്‍ മോനെ എടുത്തുകൊണ്ടു നടന്നു ...സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവന്നു ....പാചകം ചെയ്യാന്‍ അവളുടെകൂടെ കൂടി ..ഏ
കോദരസഹോദരങ്ങളെ പോലെ.അവരെ  ഓരോരുത്തരെയായിഉണ്ണി കൃഷ്ണന്‍ ജോലി ശരിയാക്കി ഗള്‍ഫിലേക്ക്അയച്ചുകൊണ്ടിരുന്നു .കാശിനു കാശ് ..കുപ്പിക്കു കുപ്പി ...ഉണ്ണികൃഷ്ണന്‍ അവരുടെ ഇടയില്‍
വി ഐ പി കളിച്ചുനടന്നു .കുറച്ചുനാള്‍ അങ്ങിനെ കഴിഞ്ഞിട്ട് അവരും പോയി ഗള്‍ഫിലേക്ക് .
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''




Thursday, May 30, 2013

മധുപുരാണം ''ഭാഗം പത്തൊന്‍പത്.
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഒരിക്കല്‍ വത്സലയുടെ ഇളയ സഹോദരന്‍റെപൂണൂല്‍ കല്യാണം ...വീടു നിറയെ  ബന്ധുക്കളുംവേണ്ടപെട്ടവരും .പൂജാകര്‍മങ്ങളും..മന്ത്രോച്ചാര
ണവുംമണി കിലുക്കവും നടക്കുന്നതിനിടയില്‍  റാംമോഹനു നേരിയ
വിറയല്‍ .....വത്സലയുടെ ആദ്യ അനുഭവം ..അവള്‍ക്ക് ഇതെന്താണെന്നു
മനസ്സിലായില്ല ....വിറയല്‍ കൂടിക്കൂടിവന്നപ്പോള്‍ അവള്‍ അയാളെ ചാവടിയില്‍ കൊണ്ടുപോയി  കംബ്ലിയെടുത്തുപുതപ്പിച്ചു ....ചൂടുകാപ്പിയും കൊടുത്തു ...അമ്മാവന്‍റെമകളുടെമകന്‍ ഒരുകുട്ടിയേയും കൂട്ടിനേല്‍പിച്ച്ചിട്ടുപൂജയില്‍ പങ്കു കൊള്ളാന്‍
   പോയി   .പൂജകഴിഞ്ഞ് രാത്രിഒരു ഒന്‍പതു മണി കഴിഞ്ഞുകാണും തളത്തില്‍ഇലയിട്ട്ഊണുതുടങ്ങി...വത്സല ഊണുകഴിക്കാന്‍ വിളിക്കാനായി ചാവടിയില്‍ ചെല്ലുമ്പോള്‍ അവിടെയില്ല .കാവലി രു ത്തി യിരുന്ന കുട്ടിയോടുചോദിച്ച പ്പോള്‍ അവന്‍ പറഞ്ഞു ''..ഈ വാതിലിലൂടെ അമ്മാവന്‍ എങ്ങും പോയിട്ടില്ല ...ഞാനിവിടെതന്നെയുണ്ടായിരുന്നു ...''പിന്നെ ആളെവിടെ ..അവള്‍ വീടിനു ചുറ്റും ഓടിനടന്നു നോക്കി ..അവിടെങ്ങും ആളില്ലാ ...ഇനി ആളെ കാണു ന്നില്ലെന്ന കാര്യം ഒളി
ച്ചു വക്കാന്‍ നിവര്‍ത്തിയില്ലാ ..അസമയത്ത്പരിചയമില്ലാത്തസ്ഥലത്ത്
ഇറങ്ങിനടന്നു വല്ലകു ണ്ടിലും കുഴിയിലും വീണുവല്ല ആപത്തും സം
ഭവിച്ചാലോ ..? അവള്‍ വിവരം  പറഞ്ഞതും നാലുവഴിക്കും ആളുകള്‍
അന്വേഷിച്ചിറങ്ങി.അങ്ങു കുറേ ദൂരെ ഒരു വെള്ളച്ചാലിനരികെ യുള്ള
കലുങ്കില്‍കയറി ഇരിക്കുന്നു .അന്വേഷിച്ചുപോയവര്‍ എത്ര വിളിച്ചിട്ടും
അവിടെനിന്നുംഇറങ്ങി വരുന്നില്ല .പിന്നെ വത്സല തന്നെ പോയി വിളി
ച്ചുകൊണ്ടുവന്നു .അതു വെറും ഒരു നാട്ടിന്‍പുറമല്ലേ....ബ്രാഹ്മണര്‍ അധിവസിക്കുന്ന ഒരു ഗ്രാമം .വാര്‍ത്ത‍ കാട്ടുതീ പോലെ പടര്‍ന്നു മുക്കിലും മൂലയിലുംഎല്ലാം എത്തി .അവരെ കാണുന്നവര്‍ ..കാണുന്നവര്‍ ...മുഖത്തോടുമുഖംനോക്കി ....എല്ലാവരും ഒരു അകലം പാലിച്ചു ....മുന്‍പുണ്ടായിരുന്ന ഒരുമയും സ്വരുമയും എല്ലാം നഷ്ടമായതുപോലെ ...അവള്‍ക്ക് എങ്ങിനെയും അവിടന്നൊന്നുരക്ഷപെട്ടാ
ല്‍മതിയെന്നായി .
അവള്‍ രാംമോഹനോടുപറഞ്ഞു '' മതി ...ഇവിടുത്തെ ''ഷോ.''ഇത് ഇന്നുകൊണ്ടവ സാനിപ്പിക്കാം...ബന്ധുക്കളും  വേണ്ടപ്പെട്ടവരും രണ്ടു
ദിവസം ഇവിടെത്തന്നെയുണ്ടാകും ...അതുകൊണ്ട് നമുക്ക് നാളെത്തന്നെ
അങ്ങുപോകാം ''.അവര്‍ അടുത്ത ദിവസം തന്നെ ജോലി സ്ഥലത്തേക്കു
പോയി .നാലും ആറുംവയസുള്ള രണ്ടു കുട്ടികള്‍ ....റാംമോഹന്‍സ്വബോ
ധമുള്ളപ്പോള്‍ സ്നേഹ സമ്പന്നനായ ഭര്‍ത്താവും അച്ഛനും ഒക്കെ ആയി
രുന്നു .പക്ഷേ സ്വബോധം ഇടയ്ക്കിടെ മാത്രം.വത്സല അവളുടെ മാലവിറ്റ് ഒരു തയ്യല്‍ മെഷിന്‍വാങ്ങി ..ഞങ്ങളുടെ ....മധുപന്മാരുടെ ഭാര്യ മാരായ ഞങ്ങളുടെയൊക്കെ സഹായത്തോടെ ധാരാളം തയ്യലുകളും കിട്ടി .വീട്ടുകര്യത്തിനുംകുട്ടികളുടെ കാര്യത്തിനുംറാംമോ
ഹനേ ആശ്രയിക്കാതെ കഴിയമെന്നായി .ഒരു ദിവസം കാലുകള്‍ നില
ത്തുക്കാതെ ഒരു ടാക്സിക്കാരന്‍ വീട്ടുമുറ്റത്ത്‌കൊണ്ടുവന്നു നിര്‍ത്തിയ
പ്പോള്‍ അവള്‍ പറഞ്ഞു '' ഈ സാധനത്തിനെ എവിടെ നിന്നാണോ കൊണ്ടുവരുന്നത് അവിടെ കൊണ്ടുചെന്നു വിട്ടേക്ക് .....ഇവിടെ വേണ്ടാ'' ..പിന്നെ ...പിന്നെ ..അതോരുപതിവായി .ഒരു ദിവസം റാംമോഹ
ന്‍തന്നെ ഒരു ഡി അഡിക്ഷന്‍ സെന്‍ററില്‍ചെന്നിട്ട്ഡാക്ടറോട്കരഞ്ഞു പറഞ്ഞു '' എനിക്ക് ഈ നീ രാളി പിടുത്തത്തില്‍ നിന്ന്എങ്ങിനെയും
രക്ഷ പെടണം ....എന്‍റെ കുഞ്ഞുങ്ങള്‍ .....തയിച്ച് പണമുണ്ടാക്കി വീടു പുലര്‍ത്തുന്ന എന്‍റെ ഭാര്യ ....അവരോടുള്ളഎന്‍റെ കടമ ഇനിയെങ്കിലും
എനിക്ക് നിറവേറ്റണം .ഒരു നിമിഷം എനിക്കു കുടിക്കാതിരിക്കാന്‍
പറ്റുന്നില്ല ...ആകെ ഒരു സംഭ്രമം .''...അവിടെ അഡ്മിറ്റ്‌ ചെയ്യണമെങ്കില്‍
ആരെങ്കിലും കൂടെ ചെല്ലണം .ആരെ വിളിക്കാന്‍ ...വത്സലയെ വിളിക്കാന്‍ നിവര്‍ത്തിയില്ല...കുട്ടികള്‍ ...പിന്നാരെഎന്ന് ആലോചിക്കുമ്പോള്‍ റാംമോഹന്‍റെ മനസ്സില്‍ തെളിഞ്ഞത് സണ്ണിയുടെ രൂപമാണ്‌ .കാള്‍കിട്ടിയതും ഉടനേതന്നെസണ്ണി ഹോസ്പിറ്റലില്‍ എത്തി
റാംമോഹനേ അട്മിറ്റു ചെയ്തു ...പിന്നെ സഹ കുടിയന്മാരെ എല്ലാം വിളിച്ചറിയിച്ചു ...കുറച്ചു ദിവസം അവരെല്ലാം വീറോടെ..വാശിയോ
ടെ ട്ടേണു വച്ചു കയറി യിറങ്ങി .പിന്നെ ..പിന്നെ അവര്‍ക്ക് ലഹരിയുടെ വിളി വരുമ്പോള്‍ ആര്‍ത്തിയോടെ ,വിറയലോടെ അതിനുള്ള കേന്ദ്രം
നോക്കിയവര്‍ പോയി . രാംമോഹന്‍റെ ഈ ദുരവസ്ഥയില്‍ മനസ്സുനൊ
ന്തൂ ...ആ വേദന മറക്കാന്‍ വീണ്ടും..വീണ്ടും കുപ്പികള്‍ പൊട്ടിച്ചു
വത്സല രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ്  അറിയുന്നത് .വിവരം അറിഞ്ഞതും വത്സല ഓടിയെത്തി.വീ ട്ടില്‍നിന്നും ഒരന്തേവാസിയെ
കൊണ്ടുവന്ന്കൂടെ നിര്‍ത്തി അദ്ദേഹത്തിന്‍റെ പരിച്ചരണത്തിനായി .
ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തുബ്ഴേക്ക്ശേഷിച്ച മിന്നുമാലയും വിറ്റ്
കഴിഞ്ഞിരുന്നു .മിന്ന്ഒരുമഞ്ഞ ചരടിലായി
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''



Tuesday, April 30, 2013


''മധുപുരാണം ''ഭാഗം പതിനെട്ട് '''
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
അവര്‍ വന്നു കയറിയതോ ....അവിടെയും ഇവിടെയും തട്ടിയും ...മുട്ടിയും ..എന്നിട്ട് വളഞ്ഞുനിന്നുകൊണ്ട് ...കൈ ചൂണ്ടിപറഞ്ഞു ''എന്നാപിന്നെ പോക്ക്അങ്ങു  നാളെ രാവിലേ യായാലോ.....''?
വാക്കുകള്‍ നാവില്‍ നിന്നും വഴുതി ...വഴുതിയാണ്
വീ ണത്.സുമി അതിനു മറുപടിയൊന്നും പറയാതെ മുറിയില്‍ കയറി
കതകടച്ചു .ലില്ലി ഇതികര്‍ത്തവ്യഥാമൂഢയായി  ആരുടെയും മുഖത്തുനോക്കാതെ  നിന്നു. '' വാ...നിഞ്ഞേ... വീത്തിലാ ക്കീ ത്തു ..ഞാ..കൂതെ ...പോവാം ...ഈ ..ലാത്തിരി ല് ...തന്നേ...പോവണ്ടാ ...''. ഞാ..
ലില്ലി തറപ്പിച്ചു തന്നെ പറഞ്ഞു '' ഇന്നിനിയാരും...ഈ പരുവത്തില്‍
എങ്ങും പോകുന്നില്ലാ ....കൂട്ടുപോകുന്നയാള്...എല്ലാത്തിലും കേമം ''.
സോളമനും അനീഷുംമുന്‍വശത്തെ മുറിയില്‍ കയറിയതും കൂര്‍ക്കം
വലിച്ചു തുടങ്ങി .എവിടെകേ ള്‍ക്കം സ്വതവേ ബോധം നശിച്ച്ചയവ്ര്‍
ബോധം കേട്ടുറങ്ങി എന്നറിഞ്ഞപ്പോള്‍ ലില്ലി പതുക്കെ സുമിയുടെ വാതലില്‍മുട്ടി .അമ്മ കാണാത്തപൂരങ്ങളൊക്കെ കണ്ട് എന്തു ചെയ്യേണ്ടു
എന്നറിയാതെ  രണ്ടാം മുണ്ടിന്‍റെകോന്തല കൊണ്ട് വായപൊത്തിശബ്ദം ഉണ്ടാക്കാതെ തേങ്ങി .ലില്ലിയുടെ പതിഞ്ഞ ശബ്ദത്തിലെ വിളികെട്ടപ്പോള്‍
അവള്‍ വാതിലിന്‍റെ സാക്ഷാ നീക്കി .ലില്ലി വാതില്‍ തുറന്ന്അകത്തുചെന്ന് അവളെ ആശ്ലേ ഷിച്ചുകൊണ്ട് പറഞ്ഞു  '' നമ്മള്‍ പെണ്ണുങ്ങള്‍ എന്തു ചെയ്യാന്‍ ....എല്ലാം സഹിക്കാനും ക്ഷമിക്കാനും വിധിക്കപെട്ടവര്‍ ....ഈ നശിച്ച മദ്യം എത്ര എത്ര കുടുംബ ങ്ങളെയാണ്
വഴിയാധാ രമാക്കുന്നത് ....എത്രയെത്ര സ്ത്രീകളുടെജീവിതമാണ്‌  കണ്ണുനീ രിലാഴ്ത്ത്തുന്നത്...നിനക്ക് വീട്ടിലേ ക്കു ചെന്നുകയറാം...അവിടെ അച്ഛനുംഅമ്മയും സഹോദരങ്ങളും ഉണ്ട് തുണക്ക്...ഞങ്ങള്‍ക്ക് അതും
പറ്റില്ലല്ലോ ....വന്നുകേറു ന്നിടത്ത്എന്തു തന്നെയായാലും കിടന്നനുഭവിക്കുക..അല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ല ....ഇനി നാളെ രാവിലേ അങ്ങോട്ടു കയറി ചെല്ലുമ്പോള്‍ പറയുന്നതെല്ലാം കേള്‍ക്കണം .പറയാവുന്നതും പറയാന്‍ പാടില്ലാത്തതും ഒക്കെ പറഞ്ഞെന്നിരിക്കും .....അമ്മച്ചിയുടെ മൂടുപോലെ ...ഒന്നും കേള്‍ക്കത്തഭാവത്തില്‍...ഒന്നും മനസിലാകാത്ത ഭാവത്തില്‍ ...അടുത്തകാര്യംനോക്കിക്കോണം ..എന്നാലി ശൌര്യമുള്ളആണുങ്ങള്‍
അമ്മച്ചിയെ ക്കണു മ്പോള്‍കവാത്തുമറക്കും .''സുമിയൊന്നും മിണ്ടിയില്ല .
ലില്ലിക്കു തോന്നി വരേണ്ടിയിരുന്നില്ലെന്ന്.പലപ്രാവശ്യം പറഞ്ഞതാ ..
അവര് കൃത്യ സമയത്തുതന്നെ പോയ്ക്കോട്ടെ...നമുക്ക് ഒരു ദിവസം
അന്തിക്കാട്ടേക്കു പോകാം ....ഇന്നിനി നമ്മളുചെന്നാല്‍ അവര്‍ക്ക് സമയത്തിനിറങ്ങാന്‍പറ്റുകേല ....എന്നൊക്കെ ...ആരു കേള്‍ക്കാന്‍ .
സുമിഒരരുകിലേ ക്കുനിങ്ങി കിടന്നുകൊണ്ടുപറഞ്ഞു   '' ലില്ലി  കിടക്കു
 ....ഒന്നും കഴിച്ചുമില്ലല്ലോ ..ഉച്ചക്കു കൊണ്ടുവന്നതെല്ലാം ഇരിക്കുന്നുണ്ട്‌ ..''വേണ്ടാ...ഇനി ഒന്നും എനിക്കിറ ങ്ങുകില്ലാ...നിനക്ക് വേണമെങ്കില്‍ ഞാന്‍ ഒരു പ്ലേറ്റില്‍ എടുത്തുകൊണ്ടുവന്നു തരാം ''.വേണ്ടാ..... ഒട്ടും
വിശപ്പില്ല ...''  അപ്പോള്‍ കുട്ടിയുണര്‍ന്നു കരഞ്ഞു .ലില്ലി കുട്ടിയെ എടുത്ത് അവളുടെ അരുകില്‍ കൊണ്ടുകിടത്തി '' അവനു വിശക്കുന്നുണ്ടയിരിക്കും.കുറേ നേര മായില്ലേ ഉറങ്ങുന്നു ..നീ അവനു
പാലുകൊടുക്ക്‌ .....''
നേരം വെളുത്തുതുടങ്ങിയപ്പോള്‍ തന്നെ ലില്ലി അടുക്കളയില്‍ കയറി
ചായ ഉണ്ടാക്കി ഊണു മേശമേല്‍  വച്ചു കൊണ്ട് പറഞ്ഞു '' ഇനി വേഗം ചായയും കുടിച്ചുകൊണ്ട് പോകാന്‍ നോക്കു ..ഞാന്‍  എങ്ങിനെ  യെങ്കിലും സോളമനെ ഉണര്‍ത്തട്ടെ ''.ലില്ലി സോളമന്‍ കാലില്‍പിടിച്ചി  ട്ടുരുട്ടിയിട്ടും നുള്ളി നോവിച്ചിട്ടും മൂളി ...മൂളി
കാലുകള്‍ ആട്ടിയാട്ടി കിടക്കുന്നതല്ലാതെ കണ്ണ് തുറക്കുന്നില്ല .പിന്നെ
നുള്ളിയും നോവിച്ചും ഒക്കെ ഉണര്‍ത്തിയപ്പോള്‍ പാന്‍റ്ആകെനനഞ്ഞി
രിക്കുന്നു ...മെത്തയും...അതു മറ്റാരും കാണാതെ എങ്ങിനെയും അങ്ങു കൊണ്ട് പോയാല്‍ മതി എന്നായി ലില്ലിക്ക്.സോളമന്‍ അങ്ങിനെയാണ്
മദ്യം അധികമായാല്‍ പിന്നെ ഉറക്കത്തില്‍ കിടന്നു മൂത്രമൊഴിക്കും .അതിനും അമ്മായി അമ്മക്കുകുറ്റം ലില്ലിയുടെതാണ്....'' അങ്ങിനെയങ്ങു
ബോധംകെട്ടുറങ്ങിപോയാല്‍ ഒരു പാതിരാ യാകുമ്പോള്‍ഒന്നുണര്‍ത്തി
ക്കൂ ടായോ ?...അവക്കും ബോധം കേട്ടുപോയോ ?..അവനിങ്ങനെയോന്നുമായിരുന്നില്ല ....ലീ ലമ്മേടെ  മാപ്ലേം കുടിക്കും ..കുടിക്കാത്തവരാരുണ്ട്?...ലിമി റ്റു വിട്ടുകുടിക്കാനവ ളു..സമ്മതി ക്കു
കേല ...അവളു 'ബെബിച്ചാ 'ന്നൊരു വിളി വിളിച്ചാല്‍ അവനന്നേരമെ
ണിക്കും ...അത്രക്കും സോരുമയാ ....അവരു തങ്ങളില്‍ "ലില്ലി   ഓര്‍ത്തു
''നമ്മുടെ മാപ്ല പെങ്കോന്തനാകാത്തതും നമ്മുടെ കുറ്റം ''.
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''











   

Monday, April 22, 2013


''മധു പുരാണം ഭാഗം പതിനേഴ് '''
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
അല്‍പ്പ സമയം കഴിഞ്ഞ് ലില്ലി പറഞ്ഞു '''ഇങ്ങനത്തെയൊക്കെ യാളുകളെ തനിച്ചാക്കി പോയാലത്തെ കാര്യം ഞാന്‍ പറയേണ്ടല്ലോ ..
അതുകൊണ്ട് പോകുന്നതൊക്കെ കൊള്ളാം....പോയാല്‍ പിന്നെ കമ്പനി കൂടുന്നതൊക്കെ ഇവിടെയായിരിക്കും ....അതെന്തെങ്കിലുമാകട്ടെ...ഇവിടല്ലെങ്കില്‍ വേറൊരിടം അവര്‍ കണ്ടുപിടി ച്ചോളും....എന്നാലും എത്രയും വേഗം മടങ്ങിയെത്തുന്നതാ
നിനക്കും കുഞ്ഞിനും നല്ലത് ...ഇവിടെ വേറെയാരും ഇല്ലല്ലോ ...എന്തുമാകാമല്ലോ ...''
സുമി പറഞ്ഞു '' അതു ശരിയാവില്ലല്ലോ ...ചവുട്ടിയാല്‍ കടിക്കാത്ത പാ
മ്പ് ഉണ്ടോ ?....ക്ഷമിക്കുന്നതിനും ..സഹിക്കുന്നതിനും ഒക്കെ ഒരതിരില്ലേ ?
നോക്കാം എവിടം വരെ പോകുംമെന്ന്..? ''
''.നീ ....എന്തനുഭവിച്ച്ചിരിക്കുന്നു .....ഇവരുടെ ഗാങ്ങില്‍ഉണ്ടായിരുന്ന ഒരു ഹേമചന്ദ്രന്‍ ....ചീഫ്‌എഞ്ചിനിയരുടെ മകന്‍ ...തൃശൂരിലെ പേരുകേട്ട ഒരു കുടുംബത്തിലെ അംഗം ...ഒരേയൊരു സഹോദരി ...സഹോദരി ഭര്‍ത്താവു ഡാക്ടര്‍ ....അനിന്തിരവര്‍ ഡാക്ടര്‍മാര്‍..ഹേമന്‍ കോളേജില്‍
എത്തും മുമ്പേ തുടങ്ങി വെള്ളമടി ...വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ പഠിപ്പ്നിര്‍ത്തി കറക്കം തുടങ്ങി .ഇരുപത്തി രണ്ടോ ..ഇരുപത്തി മൂന്നോ വയസാ യപ്പോഴത്തെക്കുംവീ തം ചോദിച്ചു വഴക്കുതുടങ്ങി .ഒരു തരത്തിലും നേരെയാക്കാന്‍ പറ്റുകില്ലെന്നുകണ്ടുകൊണ്ട് വീ തം
 തിരിച്ചു കൊടുത്തു .അതു വിറ്റ്പ്ലെയിനില്‍ പറന്നുനടന്നു കുടിച്ചുതിര്‍ത്തു .പണമില്ലാത്തവന്‍പിണം...ചിലവാക്കാന്‍ കയ്യില്‍ പണമില്ലാതാ യപ്പോള്‍ പതുക്കെ   പതുക്കെ പുറത്തായി ...ആരും അടുപ്പിക്കതായി .ഇപ്പോള്‍ കുറച്ചു നാളായി കണ്ടിട്ട് ...ഉണ്ടോ മരിച്ചോ
ആര്‍ക്കറിയാം....ആര്‍ക്കറിയണം .ആത്മ ധൈര്യ മൊക്കെ പ്രസംഗിച്ച ലില്ലി ദൂരെ എവിടേക്കോനോക്കിയിരുന്നു .അപ്പോള്‍ ആ...കണ്ണുകളില്‍
നിഴലിട്ടത് നഷ്ടബോധമായി രുന്നു
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''



Thursday, April 18, 2013


''  മധു പുരാണം ഭാഗം  പതിനാറ് ''
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
അങ്ങിനെ സോളമനും അനീഷുംവന്നുകയറിയത്‌ മണി എട്ടാ യപ്പോള്‍.സുമിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു .പക്ഷേ ലില്ലി
അതുമിതുമൊക്കെ പ്പറഞ്ഞിരുന്നതുകാരണം അവളുടെ മനസ്സിലേ വിഷമമൊക്കെ കുറേമറന്നിരുന്നു .പിന്നെ ഇപ്പോള്‍ ഇതൊന്നും ഒരു പുതുമയല്ലല്ലോ ...എല്ലാം നിത്യവും അരങ്ങേറി ക്കൊണ്ടിരിക്കുന്നതാണ
ല്ലോ .അവരെ കാത്തിരുന്ന സമയമത്രയും ലില്ലി അവരുടെ സുഹൃത്തുക്കളുടെയും ഭാര്യമാരുടെയും കഥകള്‍ പറഞ്ഞുകൊണ്ടി
രുന്നു . ലില്ലി പറഞ്ഞു '' റാം മോഹനെയും വല്സലയെയും കുറേ നാളായി കണ്ടിട്ട് .ഒരിക്കല്‍ ഞാന്‍ സോളമാനോട് അവരെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ അങ്ങു നാട്ടി ലാണെന്നുപറഞ്ഞു .പാവം വത്സല ...കുളിയും തോഴീലും കൊലമിടിലുംഒക്കെയായി ക്കഴിഞ്ഞ ഒരു ബ്രാ ഹ്മണകുട്ടി ....അവള്‍ ഈ നഗരത്തിലെ അടിച്ചുപൊളി വല്ലതും കണ്ടിട്ടുണ്ടോ ..
ഒരിക്കല്‍ അനീ ഷുംരംമോഹനും കൂടി ഒരു പാര്‍ട്ടി കഴിഞ്ഞ് വരികയായിരുന്നു  രാംമോഹന്‍റെ വീട്കുറച്ചുള്ളിലാ യിട്ടായിരുന്നു
വീ ട്ടിലേക്കുള്ള വളവെടുക്കുമ്പോള്‍ ബൈക്ക് വേലി പൊത്ത്ഒരാള്‍ അകത്തും ഒരാള്‍ പുറത്തും ആയി .സീറ്റില്‍ഇരുന്നുകൊണ്ട് തന്നെ ബൈക്ക് ഊരിയെടുക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല .കൈയ്യുംകാലുംഒന്നും
ഉറക്കുന്നില്ല അതേപടി ഒരാള്‍ വേലിക്കപ്പുറ വും ഒരാള്‍ വേലി ക്കിപ്പുറ വുമായിബൈക്കിലിരുന്നുറങ്ങി.രാവിലേ വത്സലയുടെ അച്ഛന്‍ ഉണര്‍ന്നു വരുമ്പോള്‍ കാണു ന്ന കാഴ്ച ? ....ആപാവത്തിന്‍റെ മനസ്സ്തളര്ന്നുകാണും .അദ്ദേഹം മകനേയുംകൂട്ടി വന്നുരണ്ടുപേരെയും
തട്ടിയുണ ര്‍ ത്തി .....ബൈക്ക് വലിച്ചൂരി എടുത്തു കൊടുത്തു .മരുമകന്‍റെ...മുഖ ത്തുനോക്കിയദ്ദേഹംഒന്നും പറയില്ല .പിന്നെ അന്നുമുഴുവനുംഅദ്ദേഹം പൂജാമുറിയില്‍ തന്നെയായിരുന്നു എന്നവള്‍ പറഞ്ഞു.പോരാന്‍ നേരത്ത് അവള്‍ അച്ഛന്‍റെ പാദംതൊടുമ്പോള്‍ ചൂടുള്ള രണ്ടു തുള്ളി കണ്ണുനീ ര്‍ അവളുടെ നെറുകയില്‍ ഇറ്റ്‌ വീണു.
 ..''''''''

Tuesday, April 2, 2013

''മധു പുരാണം '' ഭാഗം പതിനഞ്ച്


''മധു പുരാണം '' ഭാഗം പതിനഞ്ച്
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ആ ഒരു വിശ്വാസ ത്തില്‍ മുന്നോട്ടു പോകുകയല്ലാതെ മറ്റു നിവര്‍ത്തി യൊന്നും സുമിയുടെ മുന്നിലില്ല .ഏതായാലും പ്രസവ ശുശ്രൂഷ യുടെ പേരും പറഞ്ഞു അവിടെ നിന്നും കുറച്ചു നാളത്തേക്ക് ഒന്നുമാറിനില്ക്കാന്‍ തന്നെയവള്‍തിരുമാനിച്ചു .അമ്മയ്ക്ക്
വയസായ അച്ചനെ ത നിച്ചാക്കി നെഎത്ര നാള്‍ ഇവിടെ നില്‍ക്കാന്‍.അ
തും ഒരു കാരണമായി. അനീഷ്നോടവള്‍പറഞ്ഞു '' പോനുള്ള ദിവസം
തിരുമാനിക്ക്ണം...ഒരു കൊച്ചു കുഞ്ഞിനേയും കൊണ്ടാണല്ലോ പോകുന്നത് ...വെയിലുരക്കുന്നതിനു മുന്‍പ് തന്നെയങ്ങെ ത്തണം...
അവിടെ കുഞ്ഞിനും എനിക്കും ഉള്ള ഒരു മുറിയൊക്കെ ഒരുക്കണം ...
തോട്ടിലുകെട്ടണം ...അങ്ങിനെയൊക്കെ ചില കാര്യങ്ങള്‍ അവിടെയും
ചെയ്യനുണ്ടല്ലോ ..അതുകൊണ്ട് ചെല്ലുന്ന ദിവസവും സമയവുമെല്ലാം
അവരെ നേരത്തേ യറി യിക്കണം..ഈ വരുന്ന ഞായറാഴ്ചയായാല്‍
നന്ന് ..ആര്‍ക്കും അവധിയെടുക്കേണ്ടി വരില്ലല്ലോ .'' അനിഷു പറഞ്ഞു
'' അതിനെന്തിത്ര ഒരുങ്ങനിരിക്കുന്നു ...ഒരു തൊട്ടിലുകെട്ടണം...അതാണോ
..ഇത്രവലി യപ്രശ്നം.?...അതു ഞാന്‍ കെട്ടിത്തരാം ..''
''...ചുരുക്കം ഈ ഞായറാഴ്ച പോകലുണ്ടാവില്ലേ ...എനിക്കതറി ഞ്ഞാ
മതി ...''
''..സോളമനും ലില്ലിയും ..ഈ ഞായറാഴ്ച്ച കുട്ടിയെ ക്കാണാന്‍ വരുമെന്നുപറഞ്ഞിരിക്കുകയാ .അവര്‍ രാവിലേ വരും ...അവര്‍ വന്നു പോയിട്ടു...നമുക്കുപോകാം....''
''   ങ്ങാ....എന്നാപ്പിന്നെ ...ഞായറാഴ്ച പോകലുണ്ടാവില്ല .....നല്ല പാര്‍ട്ടിയാ .....ചക്കിക്കൊത്ത ചങ്കരനും ....''സുമിക്കുവല്ലാ തെ യരിശം വന്നു..അവള്‍ പറഞ്ഞു '' പിന്നേ..ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം
...കമ്പനിയൊക്കെ...ഒരു രണ്ടു മണിയോടെ അവസാനി പ്പിച്ചേ ക്കണം .....ഒരു മൂന്നു മണിയോടെ പോയാല്‍ വലിയ ത ണുപ്പുതുടങ്ങുന്നതിനു മുന്‍പ് കുഞ്ഞിനെ അങ്ങു കൊണ്ടന്നെത്തിക്കം....കൂടണഞ്ഞാല്‍ പിന്നെന്തു മാകട്ടെ ''  .'' ങ്ങാ...ശെരി ..സമ്മതിച്ചു ...''
ശനിയാഴ്ച്ചതന്നെയവ്ള്‍ഓരോ ന്നും പെറുക്കിയടുക്കി സൂട്കെസിലും ബാഗിലും ആക്കി ഒരുക്കിവ്ച്ചു ...നേരം പുലരാന്‍ കാത്തിരുന്നു .ഞാ
യറാഴ്ചരാവിലേ സോളമനും ലില്ലിയും എത്തിയാല്‍ പിന്നെ ഒന്നും നടക്കില്ല .അവരുടെ കമ്പനി കൂടലൊന്നുംലിമിറ്റുവിടാതിരുന്നാല്‍ മതിയായിരുന്നു എന്നവിചാരമായിരുന്നു അവള്‍ക്ക് .അമ്മയും ഉള്ളതല്ലേ ...അവരെ കൂടുതല്‍ വിഷമിപ്പിക്കാതെ അങ്ങു കൂടണഞ്ഞാല്‍
മതിയെന്നാണ് അവള്‍ക്ക് .
ഞായറാഴ്ച രാവിലേ തന്നെ അവരെത്തി .സുമി സന്തോഷ ത്തോടെ ഇറങ്ങി ചെന്ന്അവരെ സ്വീകരിച്ചു. അവള്‍ ചോദിച്ചു '' പള്ളിയില്‍ പോ ക്കൊക്കെ കഴിഞ്ഞോ ...?'' ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് സോളമന്‍
പറഞ്ഞു ''പള്ളി ...അടുത്ത ഞായറാഴ്ചയും അവിടുണ്ടാകുമല്ലോ ....
പക്ഷേ ...നിങ്ങളിവിടുണ്ടാകില്ലല്ലോ ..അതുകൊണ്ട് ഫസ്റ്റു  പ്രിഫ്രറന്‍സ്
നിങ്ങള്‍ അമ്മയ്ക്കും മകനും തന്നെ ..''
കുശലപ്രശ്നങ്ങള്‍ക്കുശേഷം സുമി അടുക്കളയിലേക്കു പോയി ...പിന്നാലേ സോളമനും അതിന്‍റെപിന്നാലേ ലില്ലിയും ...അവരുടെ ഈ
വീ ട്ടിലെ സ്വതന്ത്ര്യയംകണ്ടിട്ട് അമ്മ അതീവ സന്തോഷത്തോടെ ...ആശ്ചര്യത്തോടെ ..നോക്കിനിന്നു . ലില്ലി എന്‍റെ കൈകടന്നു പിടിച്ചു കൊണ്ടുപറഞ്ഞു ''....വേണ്ട ...ഇന്നിനി ഒന്നും ഉണ്ടാക്കണ്ട ...വരുത്താം
..ഈ ..ഒരുദിവസം ..സന്തോഷത്തിന്‍റെ താകട്ടെ...ഇനി കുറച്ചു ദിവസം
കഴിഞ്ഞല്ലേ നിങ്ങള്‍ ...വരൂ ''
ഹോട്ടലില്‍ നിന്നും പാഴ്സല്‍ വന്നു ...ബ്രേക്ക്ഫാസ്റ്റുകഴിഞ്ഞ് അനിഷും
സോളമനും .....''ദാ....വരുന്നു ....എന്നുപറഞ്ഞു പുരതെക്കുപോയി .ആ പുറത്തേക്കു പോക്കു കണ്ടപ്പോള്‍ തന്നെ അവളുടെ മനസ്സ് ആശങ്കാ
കുലമായി. സുമിയുടെ മുഖത്തെ ആശങ്ക കണ്ടിട്ടാകാംലില്ലി അടുത്തുവന്ന് അവളുടെ കൈകള്‍ രണ്ടും കൂട്ടി പിടിച്ചു ...എന്നിട്ട്
അവളുടെ കണ്ണുകളുടെ അഗാധ തയിലേക്ക് ഉറ്റു നോക്കികൊണ്ട്‌ പറഞ്ഞു ''നിന്‍റെ വിഷമം ...നിന്‍റെ ..മനസ്സിലേ ആശങ്ക...എല്ലാം എനിക്ക്
മനസിലാകും ....ഞാനും ഈ വഴി യൊക്കെ കടന്നു വന്നാണ് ..ഇവിടെ എത്തി നില്‍ക്കുന്നത് ....ക്ഷമിക്കുക ....സഹിയ്ക്കുക ...അല്ലാതെ നമ്മള്‍
പെണ്ണുങ്ങള്‍ക്ക്‌ എന്തുചെയ്യാന്‍ കഴിയും ....കാലം കഴിയുമ്പോള്‍ ഇതൊക്കെ വളരെ ലാഘ വ ത്തോടെകാണാനും ചിലപ്പോള്‍ ആസ്വദിക്കാനും  കഴിയും .പിന്നെ നമ്മള്‍ തമ്മില്‍ ഉള്ള ഒരു വ്യത്യാസം  ഇവിടെ അനീഷ്‌ന്‍റെ അപ്പനും അമ്മയും ഒന്നും ഇല്ലാ
...കുടുംബം എന്നുപറയുന്നത് നിങ്ങള്‍ മാത്രമാണ്‌ .അവിടെ അപ്പനും അമ്മയും ഉണ്ട് ....അവരുടെ തണലിലാണ് എല്ലാവരും .നമ്മള്‍ ചെയ്യുന്നതിലും പറയുന്നതിലും ഒക്കെ കുറ്റവും കുറവും കാണുമെ
ങ്കിലും ....ഒരു ആത്മധൈര്യം ....അതു ഒരു വലിയ കാര്യം തന്നെയാണ് ,ഇപ്പോള്‍ സോളമ നാണെഎന്നെ ഇവിടെകൊണ്ടാന്നക്കി യിട്ട് പോയിരിക്കുന്നത് ...ഇനി തോന്നുമ്പോള്‍ വരും ...അങ്ങോട്ടുചെന്നു കേ
റുമ്പോള്‍അമ്മച്ചിയുടെ മുഖം ഒരു കുട്ടകാണും...പിന്നെ കുത്തുവ്ച്ച
സംസാരവും ...''എന്തൊരു സുഖം ...വല്ലതും അറിയണോ ...രാവിലേ ..പോയതാ ....രണ്ടും കൂടെ കറങ്ങാന്‍ ....കറങ്ങിയേച്ചും ..തോന്നുമ്പം
കേറിവന്നാമതിയല്ലോ ...ഇവിടെ മാടിനെപ്പോലെ പണിയെടുക്കാനും
എല്ലാവര്‍ക്കും വച്ചു വിളംബാനുംഒക്കെ പോക്കില്ലാത്തവരുണ്ടല്ലോ.''
ആദ്യമാദ്യമൊക്കെ വളരെ വിഷമംതോന്നിയിരുന്നു ....ഒന്നും കഴിക്കാന്‍
തോന്നിയിരുന്നില്ല ..പിന്നെ പിന്നെ ..ഇപ്പോള്‍ സന്തോഷത്തോടെ ...പറയുന്നതെല്ലാം കേട്ടുകൊണ്ട് സോളമനും വിളമ്പി കൊടുത്തു നല്ല
രുചിയോടെ കഴിക്കാനും കഴിയുന്നു .അതുപോലെ ഒക്കെ ശരിയായിക്കോളും ....കുറച്ചുകൂടി കഴിയട്ടെ ''.അമ്മയിതെല്ലാം കേട്ടുകൊണ്ട് ലില്ലിയുടെ വചാ ലതയില്‍ മുങ്ങിയിരുന്നു
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''.






Wednesday, March 20, 2013


[[[''eego..'']]]]
'''''''''''''''''''''''''''''''''
 As soon as the car rushed into the carporch and stopped, two sets of parents got down and ran to the house...asking in grate astonishment ''What happened...?...what is the problem here...? ''Dr.Soumya...she was not at all soft and humble...retorted ''What problem...?.who told you that there is problem here..?.Then Vivek jumped out of his room like a bullet '' I ''I told them that there are a hundred and one problems here and to come and find out a solution if they can..''Sowmya in a very slow ..Sunday mood said '' The only problem here is the 'ego'..'' The four elders opened their mouth and look each other face to face 'eego'?..what is that problem..?
we don't understand...?''Vivek said '' that is the superiority complex...here
somebody has that complex..and they expect me to go behind wagging my tail  .for  that she has to find out someone else.''
''superiority complex..?so far we never had experienced such a complex...the master of the house is the superior..''Soumya's mother said
''I'am Thampi's wife ..He comands and I obey..''  Then Vivek's mother said
''Iam a retired govt: officer and vivek's father was working in a privet firm
so what ...I'am his wife ...he is the master of the house and I obey him...''
Then Soumya said '' That is ..in..those days..in this modern days...every.. body has their own prestige and diginity.''
Vivek ..''She has a feeling that Drs are superior to proffessors.She has injected this to the maid servant also.She never obeys me...or shows any respect ...when ever I come to the dining table she very cunningly moves from there and never serves food for me..at the same time when her madom comes to the table....she stands by side serving food hot.Morning by seven...seventhirty brakefast will be ready on the table...because her madom has to go by eight.It will be there till  ninethirty...cold and dry.
I have to eat the dry ...cold..hard dosa or what ever it be and ice cold tea.
Long time Iam suffering like this.Then  the maid servant ...a ..teenaged girl
came forward...with all make up..as if she is going to appear for a stage show and opened her mouth to say something...then Vivek angrily said
''go...go..go to the kitchen...here we are discusing family matters...we don't need the servant to interfere in any of our family matters..''
Then the servant girl Iswarya with a long face told '' This is the problem
here...I know ..Iam a servant here...you need not remind me  twentyfour hours...that Iam a servant.Madom will never treat me like this.She is the only one who takes me for outings and gives  me a company.So I respect her
....love her ...and obey her''Then  vi vek in grate anger shouted..''See...I connot get along with this  Iswaryam...a maid servant ...spoiling if there is any prosperity left....Me  or ..this Iswaryam....both of us cannot get along
together here..''Then Soumya very firmly said ''I cannot manage the house..baby...and my proffession  at a time without the help of a responsible person.Mine is a very responsible job....dealing with the lives of human beeings...Iswarya is capable of looking after the whole affair.''
Then Vivek ran out in anger ....opened the door of his car...and invited his parents''come...come..get into the car'' He pulled them in and drove on.
Soumya very coolly  said ''Let him go to hell....I need only my child  and Iswarya to look after the baby and the house.'' Soumya's parents were aghast....They don't know  what to do.
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''    

Wednesday, March 6, 2013

Saturday, March 2, 2013


   ''   A Divine elopement ''
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
While the whole brahmin community of that remote village was awaiting with prayers blessings and expectations for the araival of Viswanathen Venkittaraman,the first and the only doctor among them, the cab rushed in and stopped amidst the gathering. Slowly Viswanathen got out and a girl followed him.The innocent old people of the gang ,opened their mouths and looked each other face to face.Venkittaraman and Bhagavathy Ammal became numb.Slowly with a shivering voice Viswanathan stammered ''This is my classmate....I had to marry her....I know I did a wrong thing....but I had to....please excuse''.A hundred and one question from every corner ''Who is she ?What is her name ?...From where she comes from ? What cast she belongs to?...like that. At last when they knew she was a christian girl they made a rattling sound of murmuring and left the place.Viswanathan and Celin stayed there for two three days behind the closed doors and left to a distant place in search of a job.After their departure the natives gathered in the community hall and took a decision. If Venkittaraman and Bhagavathyammal expel Viswanathan from the madom and do the poojas and karmas as if he is dead they will be accepted in the community as before. Otherwise they will be expelled from the community.
Whatever crime Viswanathan did, he is their only son....Venkittaraman and Bhagavathyammal could'nt accept their demand. They were expelled from the community and after that no one turned to their side. When Venkittaraman fell ill she locked him up in the madom and went to buy medicine.When he died she locked the dead body inside the madom and went to the postmaster's house and informed Viswanathan. No one turned up.Viswanathan arrived in a taxi and he himself took the body in the cab to the public cremation ground and cremated without any karma or pooja.Then Viswanathan asked her '' if nobody wants you here, why are you lingering here...come with me''
She replied '' If I leave the madom and the soles of our forefathers
here and come with you, your appa won't forgive me ''
After two three years one day Viswanathan came to her and told '' My son who is named after my appa is not well....nobody to look after him
to give medicine and food in time.Instead of lingering here where nobody wants you..can't you come with me and look after him for sometime.''.When she heard that her grandson is not well and needs her nursing...she could'nt hesitate.She went with him.When she arrived there Avarachen Celin's father was there.He was looking haggered. After Celin's mummy's death to escape from the killing lonelyness he locked the small house and came with his daughter. Here he used to carry the baby,take the elder boy to the buss stop, and in the evening again to bring him back,
wash clothes in the washing mecheine ,put it outside to dry,do the shopping.He himself started these small small works to help them and slowly it became his responsibility.
Ammal also started washing vessels,cooking,carrying the baby,sweeping and cleaning.She started her work at the daybreak and it last till ten thirty eleven.
at night.Within two three months she also became tired.She has asthma
and hence throughout the night she will be sitting in her coat ,leaning against the wall and wheezing.Their son and daughter were very buissy
working in the hospital and practicing at home.They were after making money.They want to buy posh villa ,...want seprate consulting rooms...
...separate cars ....educate the children in posh schools...like that.In their eagerness of making money they did'nt notice or pay attention to the overstrain and sufferings of the poor old people.
One day Avarachen told Ammal '' Now I feel I must go back to my
own village .There is a small dilapidated house and a few cocanut trees.Somehow I can manage with it. What about you ?.Anybody there in your madom in case you return to your village?.'' Ammal said '' I
don't know anything.We are expelled from the community.Even if the
madom is there, or not it is of no use for me.I cannot return to the village ''.She looked at the distance and sighed. Then Avarachen said
'' See here after you cannot pull on like this...getting up early in the morning
by the daybreak and work like a mechine till midnight. Now the children are old enough...that they can manage with the help of a
servant. Now they can afford to it.Let them look after themselves ''.
She said ''I wish to go as early as possible to the other world where
his appav had.gon. .Before that I wish to go to Rameswaram and do the karma and poojas for his sole.We are expelled from the community
and so could'nt do the karma....''She closed her mouth with the pallavu
of her chela {saree} and wept. Avarachen asked her ''Are you comming with me ?I shall lookafter you like my own sister....I shall take you to
Rameswaram first ....do the karmas and poojas for swami and then go to my village.''.She did'nt reply.Once when Viswanathen and Celin with children and friends had gon to a resort to spend a weekend Avarachen and Ammal locked the house....entrusted the key in the next house and left the house for ever.Ammal tookout the chain...broken here and there and tied tigether with thread and the shapeless bangles and gave it to Avarachen...telling...'' To go to Rameswaram and for the pooja and karma we need money..sell it ,why should I keep these..I don't need it.'' They took an auto and reached the railway station.Avarachen left Ammal at the waiting room and went out to sell the gold.He sold the gold ,bought two food parcels and came back.Then Ammal was laying down....spreading the pallavu of her chela on the floor.While she was laying down in this public place she felt that she has somebody.....somebody to care for ...to give her a support.
Then Avarachen handed over her the food parcel and told her ''The train to Rameswaram is at midnight ..by twelve...twelvethirty...it seams.You take food and sleep...I'am here ,...I shall wake you up...when the train arraives ''.He sat on a chair and started eating his food.While he was
eating...his mind was wandering in his village,....around the dialapidated house and Rahel...his wife .Celin was very good at studies... she wanted to study for medicine and become a doctor ,To teach her for medicine   he had to sell the paddyfield.,Then Rahel reminded him  ' '''She is a girl...who ever she become.....we have to give dowry to get her married.'' Then he felt a heavy patt on his shoulder..When he turned to the side he saw two police constables standing nearby.They asked him '' Are you Dr.CelinViswanathan's father.........one Avarachen ?''
 '' Yes ''.They laughed sarcastically and said '' There is one more girl
...a  seventy year old girl with you....Dr.Viswanathan's mother..Where is she ?'' He pointed out her '' There she is sleeping ''.They woke her up and giggled...'' This is the right age and time to elope...anyway..
come..with us...we shall go to the station..''Avarachen with his bag and
Ammal with her bundle of clothes followed them.When they came out of the railway station they saw Viswanathan's car waiting at a distance.
The policemen asked them sarcastically ''Are you getting into the jeep to go to the station or in the car to go home ?'' They said in a single voice '' We are coming to the station.''
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ''

1

Monday, January 21, 2013


''മധു പുരാണം ഭാഗം പതിനാല് ''
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
അനിഷിന്എവിടെയെങ്കിലും സ്ഥിരമായ ഒരു ജോലി ഉണ്ടോ ...ഇല്ലയോ ...ഒന്നും സുമിക്കറിയില്ല .രാവിലേ കൃത്യമായിഒരു സമയത്തല്ല അയാള്‍ പോകുന്നത് .വരുന്നതും കൃത്യമായിട്ടല്ല .തോന്നുമ്പോള്‍ പോകും തോന്നുമ്പോള്‍ കാലുറക്കാതെ വരും.
ഈ പോക്കും വരവും പിന്നെ വീട്ടിലെഇല്ലായ്മകളും ഒക്കെ കണ്ട്അമ്മയ്ക്ക് ഇവിടുത്തെ ജീവിതത്തെ ക്കുറിച്ച് ഒരു വിധം
എല്ലാം മനസ്സിലായി .
ഒരു ദിവസം സുമിയും കുഞ്ഞും നല്ല ഉറക്കമായ സമയത്ത് അവര്‍ ശ്യാമളയുടെ അടുത്തേക്കു പോയി.ശ്യാമള പറഞ്ഞു ''അമ്മ അവിടെ നിന്നൊന്നു വിളിച്ചാല്‍ മതിയായിരുന്നല്ലോ ...ഞാനങ്ങോട്ടു വരുമായിരുന്നില്ലേ ....അമ്മയും മോനും ഉറക്കമാണോ ?.''
'' അതെ നല്ല ഉറക്കം ...കുഞ്ഞിനെ കുളിപ്പിച്ചു കിടത്തിയതല്ല്യോ...ഇനി
കുറച്ചു നേരംഅങ്ങോറങ്ങിക്കോളും''..അവര്‍ ഊണ്മേശയ്ക്കരുകില്‍ അടുത്തടുത്തായി ഇരുന്നു .ശ്യാമള എങ്ങിനെ തുടങ്ങണം എവിടെത്തുടങ്ങനം എന്നറിയാതെ പരുങ്ങി .സുമിയുടെ അമ്മ പറഞ്ഞു '' ഏതായാലും ഇത്രയുമൊക്കെയായി ...ഇനി ഒരാറ്ദിവസം കൂടെ ...അതു കഴിഞ്ഞാല്‍ ഞാന്‍ അവളേയുംകുഞ്ഞിനേയും കൊണ്ട്
വീട്ടിലേക്ക്പോകും ..അവിടെ അവളുടെ അച്ചനും സുഖമില്ലത്തതല്ലേ?''
 സുമി പറഞ്ഞു ''ഒരു പത്തറുപത്ഒക്കെ ആയാല്‍പിന്നെ സുമിക്ക് നോക്കവുന്നതെയുള്ളൂ കുഞ്ഞിനെ കുളിപ്പിക്കാനുമൊക്കെയൊന്നു ശീലമാകണം ''.
''ഇവിടുത്തെ രീതികളൊക്കെ മോള്‍ക്കറിയാമല്ലോ....ഞാനൊന്നും പറയണ്ടല്ലോ ....ഇതിങ്ങനെ ....ഞാനൊന്നും പറയുന്നില്ല ...''
ശ്യാമളയുടെ നാവിറങ്ങിപ്പോയി ..അവളെന്തു പറയാന്‍ ...''ഒക്കെ ശരിയാവു മമ്മേ ..അമ്മ സമാധാനിക്കു ...ഞങ്ങളൊക്കെയില്ലേ ഇവി
ടെ ''.'' ആരുണ്ടായാലും...അവരവരുതന്നെ വിചാരിക്കണം ''അവര്‍ രണ്ടംമുണ്ടിന്‍റെ കോന്തല കൊണ്ട് കണ്ണി രൊപ്പി....പിന്നെ എന്‍റെമോന്‍
...അവളുടെയാങ്ങള അവനു പെങ്ങന്മാരെ ജീവനാ...സുമി സങ്കടപ്പെടുന്നു എന്നറിഞ്ഞാല്‍ ...പിന്നെ എനിക്കതും ഒരു ഭയമാ''
''.ഇവിടെയും ഇങ്ങനൊക്കെ തന്നെയായിരുന്നു ...അമ്മേ..പഴയ ചങ്ങതിമാര്‍ ...ഇപ്പോള്‍ അതൊക്കെ ഒന്നോതുങ്ങിയില്ലേ ..കുട്ടികളും
ഉത്തരവാദി ത്വങ്ങളും ഒക്കെയായപ്പോള്‍ ...അതിനൊക്കെ ഒരു അടക്കവും ഒതുക്കവും ചിട്ടയു മൊക്കെ വന്നു .ഒരു   'കുട്ടിയായില്ലേ...ഇനി എല്ലാത്തിനും ഒരു ചിട്ടയും അതിരും ഒക്കെ
വരും .നാട്ടിന്‍പുറത്തിന്‍റെനന്മ ...അമ്മയ്ക്കതല്ലേ അറിയൂ ?ഇതൊക്കെ
നഗരജീവിതത്തിന്‍റെ ദുഷിച്ച്അവസ്ഥകള്‍ ...ദുഖവും ദുരിതവും വരുമ്പോള്‍ സ്വയം മനസ്സിലാകും ....തനിക്കുതാന്‍മാത്രമേയുള്ളൂ എന്ന്.
ഈ അടിച്ചുപൊളിക്കരാരുംകൂടെ ഉണ്ടാവില്ലെന്ന്.അമ്മയ്ക്ക് അറിയുമോ ...ഒരിക്കല്‍ എന്‍റെ നാട്ടിലേക്കു പോയി ബൈക്കില്‍ കൂടെ
ഒരു സുഹൃത്തും .ഇവിടെ നിന്നുതിരിച്ചതൂ തന്നെ വൈകിട്ട് ഏഴുമണിക്ക് ...പിന്നെ പത്തു നൂറു കിലോമീറ്റഓടിഅങ്ങെത്തു ര്‍ങ്ങേത്തുമ്പോള്‍...മണിയെത്രയാകും .നേരേഅങ്ങുപോകുമോ ?കേറി ഇറങ്ങി ഒക്കെയല്ലേ പോകൂ .അതും ഒരു നാട്ടിന്‍ പുറമാണ്.എട്ട്...എ
ട്ടര അകുംബോഴേ ഒരു പാതിരാ ആയതുപോലെയാണ് .രാത്രി മണി പത്തു കഴിഞ്ഞുഅവരവിടെയെത്തുമ്പോള്‍ .വീടിനടുത്തുള്ള ഒരു കവലയില്‍ വന്നപ്പോള്‍ ബൈക്കിന്എന്തോ തകരാറ് ,അതോ പെട്രോള്‍
തിര്‍ന്ന്തോ?വണ്ടി നിന്നു പിന്നെസ്റ്റാര്‍ട്ടാകുന്നില്ല .ഒരാള്‍ വണ്ടി സ്റ്റാന്‍ഡില്‍ വച്ചിട്ട്സീറ്റില്‍ഇരുന്ന്‌ഹാന്‍ഡിലില്‍തല വ്ച്ച്ഉറങ്ങി .കൂടെയുള്ളയാള്‍അടുത്തുകണ്ട ഒരു വീടിന്‍റെ ഗയിറ്റിന്‍റെ തൂണുംചാരി
ഇരുന്നുറങ്ങി .വീട്ടുടമ ഒരാള്‍ തൂണും ചാരി ഇരുന്നുറങ്ങുന്നത്കണ്ട്
ഇറങ്ങിവന്നു .സുരേട്ടനെ കണ്ടപ്പോള്‍ ആളെ മനസിലായി .പിന്നെ തട്ടി
യുണര്‍ത്തിരണ്ടുപെരേയുംവീട്ടില്‍കൊണ്ടാന്നെത്തിച്ചു.അങ്ങനെ..അങ്ങിനെഎത്ര എത്ര  കഥകള്‍ ..അയ്യളിപ്പോള്‍ എത്ര മാറിന്നു നോക്കു..അതിനും വേണ്ടി അനുഭവിച്ചു ..അപ്പോള്‍ സ്വയം മാറി .ഇപ്പോള്‍ അങ്ങിനെയൊരു കംബനിയുമില്ല ...അടിച്ച്പോളിയും ഇല്ല .
എന്‍റെ മിടുക്കോ ...കഴിവോ ഒന്നുമല്ലാ...ഞാന്‍ കരഞ്ഞപെക്ഷിച്ചു....പ്രാ
ര്‍ധിച്ചു .അതുപോലെ എല്ലാം നേരേയാവും.നമ്മുടെ മനസ്സുനന്നായാല്‍
പ്രവൃത്തി നന്നായാല്‍ എല്ലാം നേരേയാവും.
''''''''''''''''''

Saturday, January 5, 2013

മധു പുരാണം ഭാഗം പതിമൂന്നു fond me. Mories of my childhoods


മധു പുരാണം ഭാഗം പതിമൂന്നു
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സുമി ഒരക്ഷരം മിണ്ടിയില്ല .അനീഷ് ശബ്ദം ഏറെ മയപ്പെടുത്തി ഒരു ക്ഷമാപണത്തിന്റെ സ്വരത്തില്‍ അവളോടുപറഞ്ഞു " ഞാന്‍ ഒരത്ത്യാവ്ശ്യ കാ ര്യമായി ......ഓഫി സിലെ ഒരുപ്രശ്നം ഒന്ന് ഒതുക്കാന്‍ വേണ്ടിപോ യ താഅല്‍പംദൂരെ പോകേണ്ടിവന്നു ...അതുകൊണ്ട് ഇവിടത്തെ കാര്യങ്ങള്‍ ഒന്നും അറിങ്ങില്ല ...അതാ പറ്റിയത് ."അവളൊന്നും മിണ്ടിയില്ല ....തന്നോടുചെയ്തത് എന്തായാലും സഹി യ്ക്കുമായിരുന്നു ...പക്ഷേവീടിന്‍റെനാലു ചുമരുകള്‍ക്ക്പ്പുറം കണ്ടിട്ടി ല്ലാത്ത ...പാവം അമ്മയെ വിഷമിപ്പിച്ച്ത്ഒരിക്കലുംസുമിക്ക് ക്ഷമിക്കാന്‍ കഴിയില്ല . ശ്യാമള യോടവള്‍കരഞ്ഞു പറഞ്ഞു  " എനിക്ക് ഇപ്പോള്‍ ആരും ഇല്ലാത്ത ഒരവസ്ഥ യാണ് ...പാവം എന്‍റെ അമ്മ ...അവര്‍ഞാ നിവി ടെ
സുഖമായി കഴിയുന്നു എന്ന വിശ്വാസ ത്തില്‍ സ്വസ്ഥ മാ യികഴിഞ്ഞിരുന്നതാണ് ..ഇവിടുത്തെ വിശേഷങ്ങള്‍ഒന്നും ഞാനവരെ അറിയിച്ച്ട്ടില്ല.അവരുടെ മനസമാധാനം കളയണ്ടെന്നു കരുതി ...ഞാന്‍ കാലുപിടിച്ചുപറഞ്ഞതാ ...പ്രസവത്തിനു വീട്ടില്‍പോകാമെന്ന് .അതുകേട്ടില്ലാ ..ഇവിടെ കൊണ്ടുവന്നിട്ടിട്ടു...."പിന്നെ അവള്‍ക്കൊന്നും മിണ്ടാനാ യില്ല...ശ്യാമള അവളെ ചേര്‍ത്ത് പിടിച്ചു ...മുടിയിഴകള്‍ തടവിയോതുക്കികൊണ്ടുപറഞ്ഞു "...നീ ..കരയാതെ  .സമാധാനമായിട്ടിരിക്കു
എല്ലാം നമുക്ക് വേണ്ടതുപോലെയൊക്കെ കൈകാര്യം ചെയ്യാം .അനീശിനുവല്ലാത്ത ജാള്ല്യതയുണ്ട്.."പിന്നെവരാമെന്നുപറഞ്ഞവര്‍ പോയി
ആശുപത്രിയില്‍ കഴിഞ്ഞിരുന്ന പത്തുദിവ്സവും സമയാസമയങ്ങളില്‍
കാന്‍റീനില്‍നിന്നും ഭക്ഷണമെത്തി ...കൃത്യമായി മരുന്നെത്തി .എല്ലാക്കാര്യങ്ങളും ചിട്ടയോടെ നടന്നു  പത്താം ദിവസം രാവിലേഡിസ്ചാര്‍ജായി .പത്തുമണിക്ക് മുറി
യോഴിഞ്ഞു കൊടുക്കണം .അടുത്തതായി മുറി ബുക്ക് ചെയ്തവര്‍ വന്നു അവരുടെ സാധന ങ്ങളും വരാന്തയില്‍ ഇറക്കിവച്ചു കാത്തിരിപ്പായി
അമ്മ ഞങ്ങളുടെ സാധനങ്ങള്‍ എല്ലാം എടുത്തു പുറത്തുവച്ചു .എന്നിട്ട് അവരെ അകത്തേക്കുവിളിച്ചു .ഞങ്ങള്‍ വീട്ടില്‍നിന്നും ആളു വരാന്‍കാത്തിരിക്കുകയാ.നിങ്ങള്‍ മുറിയില്‍ പ്രവേശിച്ചോളൂ".." അല്ലാ
ആളുവര ട്ടെ..അതുവരെ ഇവിടെ ഇരിക്കാം " ഡാക്ട്ടര്‍ റൌണ്ട്സ്നു വരുന്ന സമയമായപ്പോഴേക്കും ഞങ്ങള്‍ കുഞ്ഞിനേയും എടുത്തു പുറത്തേക്കിറങ്ങി .അനീഷ്എത്തിയത് വൈകിട്ട് അഞ്ചു മണിക്ക് .
വീട്ടില്‍വന്നു കയറുമ്പോഴോ ...അവിടം ഒരുയുദ്ധ ക്കളംപോലെ .ഭക്ഷനപോതികളും സോഡാക്കുപ്പികളും ഊണുമേശയിലും താഴേയും
എല്ലാം ചിതറിക്കിടക്കുന്നു .ബെഡ് റൂമിലും ബാത്ത് റൂമിലും എല്ലാം
തുണികള്‍വാരിവലിച്ച്ഇട്ടിരിക്കുന്നു ..അടുക്കളയില്‍ പാത്രങ്ങള്‍കരിഞ്ഞും പൊരിഞ്ഞുംപ്ലേറ്റുകളും എല്ലാം കുന്നു കൂടി കിടക്കുന്നു .അമ്മ അതെല്ലാം കഴുകി വൃത്തിയാക്കി പാചകം തുടങ്ങി .
കഴിക്കാനുള്ളത് ഒന്ന് ഉണ്ടാക്കിയിട്ട് ബാക്കിയെല്ലായിടവും വൃത്തിയാക്കാം എന്നുപറയുമ്പോഴേക്കും ശ്യാമളചേച്ചിയുടെ പണിക്കാരിയെത്തി .പിന്നെ അമ്മയും അവരും കൂടിയാണെല്ലാ യിടവും തൂത്തു വാരി വൃത്തിയാക്കിയതും ആശുപത്രിയില്‍ നിന്നും
കൊണ്ടുവന്ന തുണി കളൊക്കെ അലക്കിയതും എല്ലാം .രണ്ടുദിവസം കഴിഞ്ഞ്സുമിയുടെ ഏട്ടന്‍ വന്നു .അമ്മയെ കൂടിക്കൊണ്ടു പോകാനാണദ്ദേഹം വന്നത് .അമ്മപറഞ്ഞു "ഈ ...പരുവത്തില്‍ ഇവളേയുംകുഞ്ഞിനേയും കണ്ടുകൊണ്ട്...എങ്ങിനെ ...ഞാനിറങ്ങി വരും ....കുറച്ചുദിവസം കൂടി കഴിയട്ടെ ...ഇവളേയുംകുഞ്ഞിനേയും കൂട്ടി അങ്ങോട്ടുവരാം...എന്നാ ഞാന്‍ വിചാരിക്കുന്നെ ."  " ഏട്ടന്‍ ഇവരെ കൊണ്ടുപോകാന്‍ വരികയുമൊന്നുംവേണ്ട...ഞാന്‍ കൊണ്ടാന്നാക്കി
ക്കോളാം...അമ്മ തീരുമാനിയ്ക്കട്ടെ  എന്നു പോകണമെന്ന് ".
"അച്ചന്‍ അവിടെ ഒറ്റയ്ക്ക് ...."   "ഒറ്റക്കല്ലല്ലോ...ചേച്ചിയില്ലേ...സാവിത്രി
.....പിന്നെ നിങ്ങലോക്കെയില്ലേ ..? "
" സാവിത്രി പോയി ക്കഴിയുമ്പോള്‍ പിന്നെ അച്ചന്‍ ...ഒറ്റക്കല്ലേ ....അവിടെ അമ്മയില്ലാണ്ട് ..അഛന്‍റെചിട്ടകളൊക്കെതെറ്റും..ഈപ്രായ
ത്തില്‍  വിഷമിപ്പിക്കാന്‍ പാടുണ്ടോ ..?.അനിഷുപറഞ്ഞു " അതും ശരിയാ
താമസിയാതെ അവരെ ഞാന്‍ തന്നെ അവിടെ കൊണ്ടന്നാ ക്കാം.."
ഏട്ടനെ ബസ് സ്റ്റാന്‍ടില്‍ കൊണ്ടന്നാക്കിയിട്ട്അനീഷ്വന്നു അയാള്‍ പതിവുചിരിയോടെ അവളുടെമുറിയിലേക്ക്  .കയറിചെന്നു.അവള്‍
തിരിഞ്ഞുകിടന്നു .പ്രസവത്തിനു ശേഷം അവള്‍ അങ്ങിനെയാണ് .
വലിയ മിണ്ടാട്ടമൊന്നുമില്ല .അത്ത്യാവശ്യം വേണ്ടതു മാത്രം ഒന്നോ രണ്ടോ വാക്കിലോതുക്കി....മുഖം വീര്‍പ്പിച്ചിരുന്നു .അയാള്‍ പറയുന്നതും കാണിക്കുന്നതും ഒന്നും വിശ്വസിക്കാന്‍ പറ്റുന്നതല്ല .പിന്നെന്തിനതുകേള്‍ക്കാന്‍ നില്‍ക്കണം എന്നഭാവമായിരുന്നുഅവള്‍ക്ക്.
അവളുടെ ഭാവമാറ്റമൊന്നുംമനസ്സിലാകാത്ത മട്ടില്‍ പഴയതുപോലെ
ഇടപഴകാന്‍ അയാള്‍ ശ്രമിച്ചു  കൊണ്ടിരുന്നു.അനീഷ്ചോദിച്ചു  " നീ ഉറങ്ങുകയാണോ ....മോന്‍ രാത്രി ഉറക്കില്ലാ ....അല്ലേ...ഈമുറിയിലേ..
ബഹളങ്ങളൊക്കെ ഞാന്‍ കേള്‍ക്കുന്നുണ്ട് .ഈപ്രായത്തില്‍ ....നിവര്‍ത്തി
എടുക്കുന്ന സമയം വരെ എനിക്ക് എടുക്കാനറിയില്ല...അല്ലെങ്കില്‍ ഞാനെന്‍റെകൂടെ കൊണ്ടുപോയി കിടത്തിയുരക്കിയേനെ .അമ്മയ്ക്കും
നിനക്കും ഉറങ്ഗംയിരുന്നു "...സുമി പറഞ്ഞു " കൂടെ കൊണ്ടുപോയി കിടത്തിയാല്‍ പിന്നെ ബോധം കേട്ടുറങ്ങി പോകും ."അര്‍ദ്ധംവച്ച് അവള്‍ പറഞ്ഞു ." ഇന്നിപ്പോള്‍ ഇരുപതു ദിവസമായി ഇനി ഒരു
പത്തുദിവസം കൂടെ എങ്ങിനെയെങ്കിലും കഴിച്ചുകൂട്ടിയിട്ട് ഞങ്ങളങ്ങു
വീ ട്ടിലേക്കു പൊക്കോളാം.ഒരു ടാക്സി പിടിച്ചുതന്നാല്‍ മതി "
"അങ്ങിനെയങ്ങുപോയാലോ ...ഞാന്‍ കൊണ്ടാക്കമെന്നുപറഞ്ഞില്ലേ ?
ഞാനിടക്കൊക്കെ വരാം ...ഒരുമാസം അവിടെ നിന്ന് പ്രസവശുശ്രു
ഷയൊക്കെകഴിഞ്ഞ് ഇങ്ങു പോരാം "അവളൊന്നും മിണ്ടിയില്ല ..
പിന്നെ പോരുന്നകാര്യം ...അതോക്കെയാലോചിച്ചു..തിരുമാനിക്കാം ..
എന്നവള്‍  മനസ്സില്‍ പറഞ്ഞു .
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''